Crime

മകൾ നോക്കിനിൽക്കെ ഭാര്യയെ കഴുത്തറത്തു കൊന്ന ഭർത്താവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

മണ്ണന്തലയിൽ ഭാര്യ ഹസീനയെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ ഭർത്താവ് സുരേഷിനെ തമിഴ്നാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിദംബരം റെയിൽവേ ട്രാക്കിൽ ട്രെയിനിന് മുന്നിൽ ചാടിയാണ് ഇയാൾ ജീവനൊടുക്കിയത്. സ്വന്തം മൊബൈൽ ഫോൺ തിരുവനന്തപുരത്തെ കിള്ളിപ്പാലത്ത് ഉപേക്ഷിച്ച ശേഷം കാർ ബാലരാമപുരത്ത് ഇട്ടിട്ടാണ് സുരേഷ് ട്രെയിൻ മാർഗം തമിഴ്‌നാട്ടിലേക്ക് കടന്നതെന്ന് പോലീസ് വ്യക്തമാക്കി. സ്വന്തം മകളുടെ മുന്നിൽവെച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷമാണ് സുരേഷ് കാറിൽ രക്ഷപ്പെട്ടിരുന്നത്. നാലാഞ്ചിറ മഠത്തുനടയിൽ വാടകയ്ക്ക് താമസിക്കുന്ന ഹസീന(36)യാണ് കഴിഞ്ഞ ദിവസം Read More…

Crime

സ്കൂളിൽ പോകാനൊരുങ്ങിയ മക്കള്‍ ‌കണ്ടത് രക്തത്തില്‍ കുളിച്ച അമ്മയുടെ മൃതദേഹം: ഹസീനബീവിയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് സുരേഷിനെ പോലീസ് തെരയുന്നു

തിരുവനന്തപുരം: നാലാഞ്ചിറ ഉദിയന്നൂർ ക്ഷേത്രത്തിന് സമീപത്തെ വാടകവീട്ടിൽ കുടുംബവഴക്കിനെത്തുടർന്ന് ഭാര്യ ഹസീന ബീവി(36)യെ ഭർത്താവ് സുരേഷ് (46) കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി മണ്ണന്തല പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇന്നലെ പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു ഈ ദാരുണ സംഭവം നടക്കുന്നത്. നാല് മക്കളും ഹസീനയുടെ അമ്മയും വീട്ടിലുള്ളപ്പോഴാണ് കൊലപാതകം നടന്നത്. കുടുംബകലഹവും സുരേഷിന്റെ സംശയരോഗവുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സുരേഷും ഹസീനയും നാല് മക്കളുമടങ്ങുന്ന കുടുംബം നാല് മാസം മുൻപാണ് ഇവിടെ Read More…

Crime

വായിൽ രക്തം പുരണ്ട തുണി, മുറിവുകൾ; ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ കൊലപ്പെടുത്തി, വീട്ടുജോലിക്കാരിയെ തിരയുന്നു

ഹൈദരാബാദ് ജൂബിലി ഹിൽസിലെ പ്രശാസൻ നഗറിൽ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ വിനയ് രഞ്ജൻ റേയുടെ ഭാര്യ തനുജ രഞ്ജനെ (62) വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വിരമിച്ച ആന്ധ്ര കേഡർ ഉദ്യോഗസ്ഥനായ വിനയ് രഞ്ജൻ റേ ബെംഗളൂരുവിലായിരുന്ന സമയത്താണ് ഈ ദാരുണമായ സംഭവം നടന്നത്. നേപ്പാൾ സ്വദേശിയായ വീട്ടുജോലിക്കാരി കൽപ്പനയുടെ സഹായത്തോടെ എത്തിയ കവർച്ചാ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കരുതുന്നു. മോഷണശ്രമത്തിനിടെ തനുജയെ ശ്വാസം മുട്ടിച്ചും ഉപദ്രവിച്ചുമാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാത്രി ഒന്നാം Read More…

Crime

ഹണിമൂണ്‍യാത്ര പോകുന്നതിനിടെ പൊലീസ് വളഞ്ഞു; വയോധികയുടെ കൊലപാതകത്തിൽ നവവരൻ പിടിയിൽ

കോയമ്പത്തൂർ രാമനാഥപുരത്ത് ഫ്ലാറ്റിൽ വയോധികയെ കൊലപ്പെടുത്തിയ കേസിൽ നവവരൻ പിടിയിലായി. തഞ്ചാവൂർ സ്വദേശിയായ പി. രഞ്ജിത്ത് കുമാർ (24) ആണ് കോയമ്പത്തൂർ സിറ്റി പൊലീസിന്റെ പ്രത്യേക സംഘത്തിന്റെ വലയിലായത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ തമിഴ്‌നാട് പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം രാമേശ്വരത്ത് നിന്നാണ് പിടികൂടിയത്. തന്റെ ഭാര്യയുമായി വിനോദയാത്ര പോകുന്നതിനിടെയാണ് ഇയാൾ പൊലീസിന്റെ പിടിയിലാവുന്നത്. ഈ മാസം മൂന്നിനാണ് സുങ്കത്തിന് സമീപത്തെ ഫ്ലാറ്റിൽ തനിച്ച് താമസിച്ചിരുന്ന ടി. ഗോമതി (69) എന്ന വയോധികയെ മരിച്ച നിലയിൽ Read More…

Crime Featured

ലൈംഗികാക്രമണം, ഭിത്തിയിൽ തലയിടിപ്പിച്ചു; ബെംഗളൂരുവിൽ മലയാളി യുവതിയെ മര്‍ദിച്ചു കൊന്നു; കൊല്ലം സ്വദേശിക്കായി തിരച്ചിൽ

ബെംഗളൂരുവിലെ തെരുവുനായ സംരക്ഷണ കേന്ദ്രത്തിൽ ജോലിക്കെത്തിയ തൃശൂർ വാടാനപ്പള്ളി സ്വദേശിയായ നാൽപ്പത്തിയേഴുകാരി മർദനമേറ്റു മരിച്ചു. യുവതി ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായതായും പൊലീസ് എഫ്‌ഐആറിൽ വ്യക്തമാക്കുന്നുണ്ട്. അബോധാവസ്ഥയിലായ യുവതിയെ വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ തൃശൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവതിയുടെ ഭർത്താവിന്റെ പരാതിയിൽ തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തു. പ്രതിയായ ബെംഗളൂരു സുളിബെലെയിൽ താമസിക്കുന്ന കൊല്ലം സ്വദേശി ദീപക് കൃഷ്ണനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. തൃശൂർ തളിക്കുളത്തെ സ്വന്തം വീട്ടിൽ 160-ഓളം തെരുവുനായ്ക്കളെ സംരക്ഷിച്ചിരുന്നവരാണ് മരിച്ച യുവതിയും Read More…

Crime

ബ്ലേഡുകൊണ്ട് ചോരക്കുഞ്ഞിന്റെ കഴുത്തറുഞ്ഞു; മുഖത്ത് കൈയ്യമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് മാതാവ്

വെള്ളറട ∙ നവജാത ശിശുവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ മാതാവായ ഷംനയെ (21) പൊലീസ് അറസ്റ്റ് ചെയ്തു. പ്രസവിച്ച ഉടൻ ബ്ലേഡ് ഉപയോഗിച്ച് കുഞ്ഞിന്റെ കഴുത്തറക്കുകയും മുഖം അമർത്തി ശ്വാസം മുട്ടിക്കുകയും ചെയ്തതായി പ്രതി പൊലീസിനോട് സമ്മതിച്ചു. മൂന്ന് വർഷം മുൻപ് വിവാഹിതയായ ഷംനയ്ക്ക് രണ്ട് വയസ്സുള്ള മറ്റൊരു കുഞ്ഞുണ്ട്. നിലവിലുള്ള കുഞ്ഞിനെ നോക്കാൻ തന്നെ പ്രയാസപ്പെടുന്നതിനാലാണ് പുതിയ കുഞ്ഞിനെ വേണ്ടെന്നു വെച്ചതെന്നാണ് കൊലപാതക കാരണമായി ഷംന പറയുന്നത്. ഞായറാഴ്ച വീട്ടിലായിരുന്നു പ്രസവം നടന്നത്. ഞായറാഴ്ച ഉച്ചയോടെ Read More…

Crime

ഇതരമതസ്ഥനുമായുള്ള പ്രണയം വിലക്കി, പിതാവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി; പോലീസുകാരി മകളും ഭർത്താവും 3 വർഷത്തിനു ശേഷം പിടിയിൽ

ചന്ദ്രാപൂർ∙ മഹാരാഷ്ട്രയിൽ പൊലീസ് ഉദ്യോഗസ്ഥനായ പിതാവിനെ വിഷം കലർത്തിയ മിൽക്ക് ഷെയ്ക്ക് നൽകി കൊലപ്പെടുത്തിയ കേസിൽ മകളും ഭർത്താവും ഉൾപ്പെടെയുള്ളവർ മൂന്ന് വർഷത്തിന് ശേഷം പിടിയിലായി. ഹെഡ് കോൺസ്റ്റബിളായ ജയന്ത് ബല്ലാവറാണ് കൊല്ലപ്പെട്ടത്. ഇതരമതസ്ഥനുമായുള്ള മകളുടെ പ്രണയത്തെ അദ്ദേഹം എതിർത്തതായിരുന്നു കൊലപാതകത്തിന് കാരണം. മകൾ ആര്യ, ഭർത്താവ് ആശിഷ് ഷെഡ്മാകെ, സഹായിയായ ചൈതന്യ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാളെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 2023 ഏപ്രിലിലായിരുന്നു ഈ ക്രൂരകൃത്യം നടന്നത്. ജോലിക്ക് പോകാൻ ഇറങ്ങിയ Read More…

Crime

കൊലപ്പെടുത്താൻ പിതാവ് കഴുത്തുഞെരിച്ചു; മരിച്ചെന്നു കരുതി കുഴിമാടത്തിലെറിഞ്ഞു: വിസ്മയിപ്പിക്കുന്ന അതിജീവനവുമായി മകൾ

വെർമോണ്ട് (യുഎസ്എ): സ്വന്തം പിതാവ് നടത്തിയ ക്രൂരമായ വധശ്രമത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട 39-കാരിയായ ബ്രിട്ടാനി ഡേവിസിന്റെ അനുഭവം ലോകത്തെ ഞെട്ടിക്കുന്നു. തന്നെ ഒരു മണിക്കൂറോളം ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ച പിതാവിനോട് താൻ ക്ഷമിച്ചതായും ബ്രിട്ടാനി വെളിപ്പെടുത്തി. സെപ്റ്റംബർ 19-ന് പുലർച്ചെയാണ് ഉറങ്ങിക്കിടന്ന ബ്രിട്ടാനിയെ പിതാവ് റോഡ്‌നി ഡേവിസ് (62) ആക്രമിച്ചത്. താൻ നിർമ്മിച്ച ഒരു പ്രത്യേക വധശിക്ഷാ ഉപകരണം (Handmade execution device) ഉപയോഗിച്ച് ഒരു മണിക്കൂറോളം അദ്ദേഹം മകളെ ശ്വാസം മുട്ടിച്ചു.  രക്ഷയില്ലെന്ന് Read More…

Crime Featured

പിതാവിനെ കൊന്ന കേസില്‍ കോടതി വെറുതെ വിട്ട പ്രതിയെ മകനു മുന്നില്‍ വെടിവച്ച്‌ കൊന്നു

കാലടി: പിതാവിനെ കൊന്ന കേസില്‍ കോടതി വെറുതെ വിട്ട അയല്‍വാസിയെ മകന്‍ വെടിവച്ച്‌ കൊന്നു. കെ.എസ്‌.ആര്‍.ടി.സി റിട്ട. ജീവനക്കാരന്‍ മഞ്ഞപ്ര കിലുക്കന്‍ ജോസാണ്‌ (60) വെടിയേറ്റു മരിച്ചത്‌. മഞ്ഞപ്ര കോതായി തോട്ടില്‍ മകന്‍ ജെറാള്‍ഡിനൊപ്പം കുളിക്കുകയായിരുന്ന ജോസിനെ ഇന്നലെ വൈകിട്ട്‌ 6.30 ന്‌ അയല്‍വാസി പോളി കാളാംപറമ്പന്‍ വെടിവയ്‌ക്കുകയായിരുന്നു. റിട്ട മിലിട്ടറി ഉദ്യോഗസ്‌ഥനാണു പോളി. രണ്ടുപ്രാവശ്യം വെടിയേറ്റ ജോസ്‌ കുളത്തില്‍ വച്ചുതന്നെ തല്‍ക്ഷണം മരിച്ചു. സംഭവത്തിനുശേഷം അയ്യമ്പുഴ സ്‌റ്റേഷനില്‍ പോളി സ്വയം കീഴടങ്ങി. സംഭവം നടന്നത്‌ കാലടി Read More…