Featured Travel

റോഡില്ല, വൈദ്യുതിയില്ല; 144 വർഷം മുൻപുള്ള കേദാർനാഥിന്റെ ചിത്രം പങ്കുവെച്ച് ആനന്ദ് മഹിന്ദ്ര- അപൂർവ്വ ചിത്രം

ഈ വർഷത്തെ കേദാർനാഥ് യാത്രയ്ക്ക് തുടക്കമായ പശ്ചാത്തലത്തിൽ, 144 വർഷം പഴക്കമുള്ള കേദാർനാഥ് ക്ഷേത്രത്തിന്റെ അപൂർവ്വ ചിത്രം പങ്കുവെച്ചിരിക്കുകയാണ് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര. ഉത്തരാഖണ്ഡിലെ ഗർവാൾ ഹിമാലയത്തിൽ സ്ഥിതി ചെയ്യുന്ന ഭഗവാൻ ശിവന്റെ ഈ പുണ്യസങ്കേതം ശീതകാലത്തിന് ശേഷം തീർത്ഥാടകർക്കായി വീണ്ടും തുറന്നിരിക്കുകയാണ്. യാത്ര ആരംഭിച്ച് ആദ്യ ദിവസങ്ങളിൽ തന്നെ ആയിരക്കണക്കിന് ഭക്തരാണ് ദർശനത്തിനായി എത്തിക്കൊണ്ടിരിക്കുന്നത്. ഏപ്രിൽ 26-ന് എക്സിലൂടെയാണ് (ട്വിറ്റർ) മഹീന്ദ്ര ഈ ചിത്രം പങ്കുവെച്ചത്. 1882-ൽ എടുത്ത ഈ ചിത്രം കേദാർനാഥ് ധാമിന്റേതായി Read More…

Featured The Origin Story

സമോസ ഇന്ത്യക്കാരനല്ല, 500 വർഷം പഴക്കമുള്ള രഹസ്യം പുറത്ത്! പണ്ട് സമോസയിൽ ഉണ്ടായിരുന്നത് ആട്ടിറച്ചിയും വഴുതനങ്ങയും

ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ലഘുഭക്ഷണങ്ങളിൽ ഒന്നാണ് സമോസ. പുറംഭാഗം മൊരിഞ്ഞതും ഉള്ളിൽ മസാലകൾ നിറഞ്ഞതുമായ ഈ വിഭവം ഇന്ന് വീടുകളിലെയും വഴിയോരങ്ങളിലെയും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. സാധാരണയായി ഉരുളക്കിഴങ്ങ് നിറച്ച സമോസകളാണ് നമ്മൾ കാണാറുള്ളതെങ്കിലും, സമോസയുടെ യഥാർത്ഥ ചരിത്രത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു കുറിപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്. ചരിത്രത്തിലും പുരാവസ്തു ഗവേഷണത്തിലും പിഎച്ച്‌ഡിയുള്ള ഡോ. എം.എഫ്. ഖാൻ എന്ന ഗവേഷകൻ എക്സിൽ (X) പങ്കുവെച്ച കുറിപ്പാണ് ഈ ചർച്ചകൾക്ക് തുടക്കമിട്ടത്. 1501-നും 1510-നും ഇടയിൽ മാണ്ടു സുൽത്താന് Read More…

Oddly News

80 ലക്ഷം ശമ്പളം, പക്ഷേ പകുതി തുകയേ തരൂ, ബാക്കി ‘തട്ടിക്കൊണ്ടുപോകൽ ഇൻഷുറൻസ്’; വിചിത്ര പാക്കേജുമായി ആഫ്രിക്കൻ കമ്പനി!

ആഫ്രിക്ക ആസ്ഥാനമായുള്ള ഒരു കമ്പനി ഐഐഎം കൊൽക്കത്തയിലെ വിദ്യാർത്ഥികൾക്ക് നൽകിയ വിചിത്രമായ തൊഴിൽ വാഗ്ദാനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. പ്രതിവർഷം 80 ലക്ഷം രൂപയുടെ പാക്കേജാണ് കമ്പനി വാഗ്ദാനം ചെയ്തതെങ്കിലും അതിൽ പകുതി തുകയും ‘കിഡ്‌നാപ്പിംഗ് ഇൻഷുറൻസിനായി’ (തട്ടിക്കൊണ്ടുപോകൽ ഇൻഷുറൻസ്) മാറ്റിവെച്ചതാണ് എല്ലാവരെയും ഞെട്ടിച്ചത്. പ്രശസ്ത പോഡ്കാസ്റ്റർ കുശാൽ ലോധയാണ് സംരംഭകനായ അമൻ ദത്തർവാളുമായുള്ള സംഭാഷണത്തിനിടെ ഈ സംഭവം വെളിപ്പെടുത്തിയത്. കമ്പനി വാഗ്ദാനം ചെയ്ത 80 ലക്ഷത്തിൽ 40 ലക്ഷം രൂപ മാത്രമാണ് ശമ്പളമായി ലഭിക്കുക. Read More…

Oddly News

6 ആഴ്ച , 7 ഇന്റർവ്യൂകൾ, കാൻസറിനെ തോൽപ്പിച്ചവൾക്ക് ജോലി നൽകാതെ കമ്പനി; വൈറലായി ഒരു യുവതിയുടെ കുറിപ്പ്

കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും കഠിനമായ തൊഴിൽ മാന്ദ്യത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. ഈ പ്രതിസന്ധി ഘട്ടത്തിൽ ജോലി തേടുന്നവർ അനുഭവിക്കുന്ന മാനസിക സംഘർഷം വെളിപ്പെടുത്തുന്ന ഒരു യുവതിയുടെ അനുഭവം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ആറ് ആഴ്ച നീണ്ട ഏഴ് ഘട്ടങ്ങളായുള്ള അഭിമുഖങ്ങൾക്ക് ശേഷം ജോലി നിഷേധിക്കപ്പെട്ടപ്പോൾ മാനസിക സമ്മർദ്ദം താങ്ങാനാവാതെ താൻ ഛർദ്ദിച്ചുപോയി എന്നാണ് 34-കാരിയായ ഈ യുവതി റെഡ്ഡിറ്റിൽ (Reddit) കുറിച്ചത്. ആറ് ആഴ്ചകൾ, ഏഴ് അഭിമുഖങ്ങൾ, കേസ് സ്റ്റഡി, പ്രസന്റേഷൻ, എച്ച്.ആർ വിഭാഗവുമായുള്ള അവസാന Read More…