Movie News

ഷാജി എൻ കരുൺ അന്തരിച്ചു

പ്രശസ്ത സിനിമ സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ കരുൺ(73) അന്തരിച്ചു. വെെകുന്നേരം അഞ്ച് മണിയോടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ദേശീയ, അന്തർദേശീയതലങ്ങളിൽ മലയാള സിനിമയെ അടയാളപ്പെടുത്തിയ അതുല്യ പ്രതിഭയെയാണ് രാജ്യത്തിന് നഷ്ടമായത്. 40 ഓളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ച ഷാജി, അന്തരിച്ച അതുല്യകലാകാരൻ ജി അരവിന്ദന്റെ ഛായാഗ്രാഹകൻ‌ എന്ന നിലയിൽ മലയാളത്തിലെ നവതരംഗ സിനിമയക്ക് സർഗാത്മകമായ ഊർജം പകർന്നു നൽകി. പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, എകെജി എന്നിങ്ങനെ ഒരുപിടി കലാമൂല്യമുള്ള ചിത്രങ്ങൾ അദ്ദേഹത്തിന്റെതായി Read More…

Myth and Reality

ബാബ വാംഗ പ്രവചനം 2025: 2028 -ല്‍ ലോകത്തിൽ നിന്ന് വിശപ്പ് തുടച്ചുനീക്കപ്പെടും, മനുഷ്യർ ശുക്രനിലേക്ക് യാത്ര ചെയ്യും, പുതിയൊരു ഊർജ്ജ സ്രോതസ്സ് കണ്ടെത്തും

1911 ലാണ് ബാബ വാംഗ ജനിച്ചത്. വാംഗേലിയ പാണ്ഡേവ ദിമിത്രോവ എന്നാണ് അവരുടെ മുഴുവൻ പേര്. ഒരു അപകടത്തെ തുടർന്ന് കുട്ടിക്കാലത്ത് അവർക്ക് കാഴ്ച നഷ്ടപ്പെട്ടു. എന്നിരുന്നാലും, ഈ സംഭവത്തിനുശേഷം, ഭാവി പ്രവചിക്കാൻ കഴിയുന്ന ഒരു ശക്തി അവർക്ക് ലഭിച്ചു. ന്യൂഡൽഹി: ബാൽക്കൻ നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന ബാബ വാംഗ, 9/11 ആക്രമണം, ഡയാന രാജകുമാരിയുടെ ദാരുണമായ മരണം, കോവിഡ്-19 പാൻഡെമിക്കിന്റെ ആരംഭം എന്നിവയുൾപ്പെടെ പ്രധാന ലോക സംഭവങ്ങൾ പ്രവചിച്ചയാളാണ്. ഇവര്‍ മറ്റൊരു പ്രധാന പ്രവചനം കൂടി നടത്തി, Read More…

Featured Health

രക്തം കുടിക്കും, മാത്രമല്ല, കാഴ്ചയും നഷ്ടപ്പെടുത്തും; ആ പ്രാണികൾ ഇന്ത്യയിലുമുണ്ട് !

മനുഷ്യരുടെ കാഴ്ച നഷ്ടപ്പെടുത്തുന്ന, റിവർ ബ്ലൈൻഡ്നെസ്’ അണുബാധയുണ്ടാക്കുന്ന പ്രാണികളുടെ സാന്നിധ്യം പശ്ചിമ ബംഗാളിൽ കണ്ടെത്തി സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ. വടക്കൻ മേഖലകളിലൂടെ ഒഴുകുന്ന ഡാർജിലിങ്, കലിംപോങ് തുടങ്ങിയ നദികളിലാണ് രക്തം കുടിക്കുന്ന കറുത്ത പ്രാണികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഈ പ്രാണികളെ വഹിക്കുന്ന വിരകളാണ് കാഴ്ചയ്ക്ക് ഹാനികരമാകുന്നത്. തദ്ദേശീയമായി ‘പിപ്സ’, ‘പൊട്ടു’ എന്നിങ്ങനെയാണ് പ്രാണികൾ അറിയപ്പെടുന്നത്. ‘റിവർ ബ്ലൈൻഡ്നെസ്’ എന്ന അണുബാധയ്ക്കാണ് ഇവ കാരണമാകുന്നത്. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലാണ് പ്രാണികളുടെ സാന്നിധ്യം കണ്ടെത്തിയെന്നത് ആശങ്ക സൃഷ്ടിക്കുന്നു. അതേസമയം മേഖലയിൽ Read More…

Oddly News

കാമുകിക്ക് മുന്നിൽ ആളാകാൻ ബൈക്ക് സ്റ്റണ്ട്: തലകീഴായി മറിഞ്ഞു റോഡിലേക്ക് വീണ് കമിതാക്കൾ, വീഡിയോ വൈറൽ

ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ സമാചാർപ്ലസ് ഒഫീഷ്യൽ അടുത്തിടെ പങ്കിട്ട ഒരു വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിനെ ആകർഷിച്ചിരിക്കുന്നത്. കാമുകിയുടെ മുന്നിൽ ആളുകളിക്കാൻ തിരക്കേറിയ റോഡിൽ ബൈക്ക് സ്റ്റണ്ട് നടത്തിയ യുവാവ് യുവതിയുമായി അപകടത്തിൽപെടുന്നതിന്റെ ദൃശ്യങ്ങളാണിത്. വീഡിയോയിൽ തന്റെ ബൈക്കിനു പിന്നിൽ ഇരിക്കുന്ന യുവതിയെ ആകർഷിക്കാൻ ഒരു ആൺകുട്ടി അപകടകരമാംവിധം ട്രാഫിക്കിലൂടെ അതിവേഗം സഞ്ചരിക്കുന്നതാണ് തുടക്കത്തിൽ കാണുന്നത്. എന്നാൽ ബൈക്ക് നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തെ ഇടിച്ചു മറിയുകയും യുവാവും യുവതിയും നടുറോഡിലേക്ക് വീഴുന്നതുമാണ് കാണുന്നത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് Read More…

Good News

എന്തൊരുറക്കമാടാ ? കുട്ടിയാനയെ ഉറക്കത്തിൽ നിന്ന് വിളിച്ചെഴുന്നേൽപ്പിക്കുന്ന മുതിർന്ന ആനക്കുട്ടി, രസകരമായ വീഡിയോ വൈറൽ

ഭൂമിയിലെ ഏറ്റവും ക്യൂട്ടായ മൃഗങ്ങളിൽ ഒന്നാണ് കുട്ടിയാനകൾ. ഇപ്പോഴിതാ ഇത് തെളിയിക്കുന്ന ഒരു വീഡിയോയാണ് കാഴ്ചക്കാരുടെ മനം നിറയ്ക്കുന്നത്.വിരമിച്ച ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദ എക്സിൽ പങ്കിട്ട ക്ലിപ്പിലാണ് ഈ മനോഹര ദൃശ്യങ്ങൾ പങ്കുവെക്കപ്പെട്ടിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ ഒരു ചെറിയ ആനക്കുട്ടി ശാന്തമായി ഉറങ്ങുന്നത് കാണാം. ചുറ്റുമുള്ള ലോകത്തെ കുറിച്ച് ഒന്നുമറിയാതെ പൂർണ്ണ ശാന്തനായിട്ടാണ് ആനക്കുട്ടി ഉറങ്ങുന്നത്. എന്നാൽ ഈ സമയം അല്പംകൂടി പക്വതയെത്തിയ മറ്റൊരു ആനക്കുട്ടി കുട്ടിയാനയുടെ അടുത്ത് വന്നു നിൽക്കുകയും അതിനെ Read More…

Featured Lifestyle

ഫാക്ടറിയിൽ മാങ്കോ ജ്യൂസ്‌ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് കാണൂ? അസ്വസ്ഥരായി നെറ്റിസൺസ്

കേരളത്തിൽ ഇപ്പോൾ മാമ്പഴ സീസണാണ്. മലയാളികളുടെ ഇഷ്ട പഴങ്ങളിൽ ഒന്നായ മാങ്ങക്ക് രാജ്യത്തുടനീളം നിരവധി ആരാധകരാണുള്ളത്. പച്ച മാങ്ങയായാലും പഴുത്ത മാങ്ങയായാലും ആളുകൾക്ക് പ്രിയപ്പെട്ടത് തന്നെ. കേക്ക്, പുഡ്ഡിംഗ് തുടങ്ങിയ പലഹാരങ്ങൾ മുതൽ ലസ്സി, ജ്യൂസ്, ഐസ്ക്രീം വരെ മാമ്പഴം വേനൽക്കാലത്തെ പ്രധാന ഭക്ഷണമാണ്. എങ്കിലും മാങ്കോ ജ്യൂസ്‌ തന്നെയാണ് മുൻപന്തിയിൽ. ചൂടിനെ ചെറുക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണെങ്കിലും യഥാർത്ഥത്തിൽ മാങ്കോ ജ്യൂസ്‌ എങ്ങനെ ഉണ്ടാക്കിയെടുക്കുന്നതെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഗുജറാത്തിലെ ഏറ്റവും വലിയ ഫാക്ടറികളിലൊന്നിൽ മാമ്പഴ ജ്യൂസ് Read More…

Crime

വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ, വിവാഹിതനാണെന്ന വിവരമറിഞ്ഞത് പിന്നീട്

തിരുവനന്തപുരം: യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതിയായ പൊലീസുകാരൻ ഏഴുമാസത്തിനു ശേഷം അറസ്റ്റിൽ. സിറ്റി എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫിസറും കിളിമാനൂർ വെള്ളല്ലൂർ സ്വദേശിയുമായ വിജയ് യശോദരനെയാണ് തമ്പാനൂർ പൊലീസ് അറസ്‌റ്റ് ചെയ്‌തത്‌. തൃശൂർ ഐ.ആർ ക്യാമ്പിൽ ജോലിചെയ്യുന്ന സമയത്താണ് ഇൻസ്‌റ്റഗ്രാം വഴി എറണാകുളം സ്വദേശിയായ ഡോക്ടറുമായി വിജയ് പരിചയപ്പെട്ടത്. തുടർന്ന്, വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകി യുവതിയെ തമ്പാനൂരിലെ ലോഡ്‌ജിലും മറ്റ് പലയിടങ്ങളിലുമെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. തുടർന്ന്, സാമ്പത്തിക ബാധ്യതയുടെ പേരുപറഞ്ഞ് Read More…

Oddly News

കാമുകിയുമായി തർക്കം, പിന്നാലെ ഹോട്ടല്‍ ജനാലയിലൂടെ പുറത്തേയ്ക്ക് ചാടി യുവാവ് : ചൈനയിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

കാമുകിയുമായി വഴക്കുണ്ടായതിന് പിന്നാലെ ഹോട്ടലിന്റെ ജനാലയിലൂടെ പുറത്തേക്ക് ചാടുന്ന ഒരു യുവാവിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഞെട്ടൽ സൃഷ്ടിക്കുന്നത്. ന്യൂസ്‌ഫ്ലെയറിലെ റിപ്പോർട്ട് അനുസരിച്ച്, ഹുനാൻ പ്രവിശ്യയിലെ ചാങ്‌ഷ സിറ്റിയിലെ യുഹുവ ജില്ലയിൽ ഏപ്രിൽ 16 ന് പുലർച്ചെ ഒരു മണിയോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വൈറലാകുന്ന ക്ലിപ്പിൽ, ചൈനയിലെ ഒരു ഹോട്ടലിന്റെ ഒന്നാം നിലയിൽ യുവതിയും യുവാവും തമ്മിൽ വഴക്കിടുന്നത് കാണാം. വീഡിയോ തുടരുമ്പോൾ യുവാവ് തന്റെ ബാക്ക്‌പാക്ക് താഴേക്ക് വലിച്ചെറിയുന്നതും തുടർന്ന് ജനാലയുടെ ചില്ലു Read More…

Crime Featured

സംസ്കാരത്തിന്റെ ചെലവ്; പിതാവിന്റെ മൃതദേഹം 2 വര്‍ഷം അലമാരയില്‍ ഒളിപ്പിച്ച് മകന്‍, പെൻഷൻ തുക മുടങ്ങാതെ വാങ്ങി !

ശവസംസ്‌കാരച്ചെലവ് താങ്ങാൻ കഴിയാഞ്ഞതിനെ തുടർന്ന് മരണപ്പെട്ട പിതാവിന്റെ മൃതദേഹം രണ്ട് വർഷത്തോളം അലമാരയിൽ ഒളിപ്പിച്ചുവെച്ച് റെസ്റ്റോറന്റ് ഉടമയായ യുവാവ്. ജപ്പാനിലാണ് സംഭവം. ഇക്കാലയളവിൽ ഇയാൾ പിതാവിന്റെ പെൻഷൻ തുക മുടങ്ങാതെ വാങ്ങുകയും ചെയ്തു. ടോക്കിയോയിലെ ചൈനീസ് റെസ്റ്റോറന്റ് ഇയാൾ ഒരാഴ്ചയായി തുറക്കാതെ വന്നതിനെത്തുടർന്ന് ചില അയൽക്കാർ പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തുവന്നത്. നൊബുഹിക്കോ സുസുക്കി എന്ന യുവാവിനെ കാണാതെ വന്നതോടെ അദ്ദേഹത്തെ അടുത്തറിയുന്നവർ കടുത്ത ആശങ്കയിലായിരുന്നു. തുടർന്ന് ഇവർ പോലീസിൽ വിവരമറിയിക്കുകയായിരിന്നു. ഉദ്യോഗസ്ഥർ ഇയാളുടെ വീട്ടിലെത്തിയപ്പോൾ Read More…