Crime

15000 വിഷഗുളിക; മുഹറത്തിന് ലക്ഷ്യമിട്ടത് കൂട്ടക്കൊല, 19 ദിവസം, ഇറാൻ സന്ദർശിച്ചത് മൂന്ന് തവണ; ഫയാസ് പിടിയിലായതിങ്ങനെ

മുംബൈ: മുഹറം ഘോഷയാത്രയ്ക്കിടെ പതിനയ്യായിരത്തിലധികം ആളുകളെ എലിവിഷം കലർത്തിയ ഗുളികകൾ നൽകി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ഫയാസ് പ്രേംജിക്ക്, അതിനുള്ള ആശയം ലഭിച്ചത് സ്വന്തം വീട്ടിലെ എലിശല്യത്തിൽ നിന്നാണെന്ന് പൊലീസ്. പുണെയിലെ തന്റെ വീടിന് സമീപം കടുത്ത എലിശല്യമായിരുന്നെന്ന് ഇയാൾ അന്വേഷണസംഘത്തോട് സമ്മതിച്ചു. ഗുളികകൾ തയ്യാറാക്കാൻ പ്രേംജി ഉപയോഗിച്ച ‘സിങ്ക് ഫോസ്ഫൈഡ്’ എലിവിഷം നിർമിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന മാരകമായ പൊടിയാണ്. സിങ്ക് ഫോസ്ഫൈഡ് വ്യത്യസ്ത അളവിൽ മനുഷ്യശരീരത്തിൽ എത്തിയാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഇയാൾ ഗൂഗിളിലും ആർട്ടിഫിഷ്യൽ Read More…

Crime

ഭര്‍ത്താവുമായി അവിഹിതബന്ധമെന്ന് സംശയം; യുവതിയെ അടിച്ചു കൊന്ന് ബോസിന്റെ ഭാര്യ

ഭര്‍ത്താവുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് യുവതിയെ ബോസിന്റെ ഭാര്യ കൊലപ്പെടുത്തി. പുനെയില്‍ അഭിഭാഷകനായ സഞ്ജയ് സാവന്തിന്റെ ഓഫീസിലെ ജീവനക്കാരി 35 വയസ്സുകാരിയായ പൂനം ദിനേശ് മന്‍ ആണ് കൊല്ലപ്പെട്ടത്. സഞ്ജയിന്റെ ഭാര്യ സ്വാതി സാവന്ത് (42) ആണ് കൊലപാതകം നടത്തിയത്. കൃത്യത്തിന് ശേഷം മൃതദേഹം ചാക്കിലാക്കി ഒളിപ്പിക്കാനും പ്രതി ശ്രമിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ജോലി കഴിഞ്ഞിട്ടും പൂനം വീട്ടിലെത്താത്തതിനെത്തുടര്‍ന്ന് ഭര്‍ത്താവ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. പൂനത്തെ ഫോണിലും കിട്ടാതായതോടെ ഭര്‍ത്താവ് ഓഫീസിലെത്തിയപ്പോള്‍ വാതില്‍ തുറന്ന Read More…

Crime

മുഖംമറച്ച് കൈവിലങ്ങുമായെത്തി പത്രിക നല്‍കി; പേരക്കുട്ടിയെ കൊലപ്പെടുത്തിയ ഗുണ്ടാനേതാവ് സ്ഥാനാര്‍ഥി

പേരക്കുട്ടിയെ കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന പ്രതി ജയിലില്‍ നിന്നും പൊലീസ് കാവലില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തി. പുണെയിലെ പ്രാദേശിക ഗുണ്ടാനേതാവ് ബന്ദു ആന്തേക്കറാണ് സര്‍ക്കാര്‍ ഓഫീസിലെത്തി നഗരസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമര്‍പ്പിച്ചത്. മുഖം കറുത്ത തുണികൊണ്ട് മറച്ച്, കൈകൾ ബന്ധിച്ച നിലയിലായിരുന്നു വരവ്. പേരക്കുട്ടിയായ ആയുഷ് കോംകറിന്റെ കൊലപാതകക്കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ആന്തേക്കറിന് പുണെയിലെ പ്രത്യേക മക്കോക്ക കോടതി ഉപാധികളോടെ അനുമതി നൽകിയതിന് തൊട്ടുപിന്നാലെയാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി രംഗത്തെത്തിയത്.  View this post on Instagram Read More…

Crime

മറ്റൊരു പുരുഷനോടൊത്തുള്ള കാമുകിയുടെ സ്വകാര്യ ചിത്രം ഫോണില്‍; പിറന്നാളിന് വിളിച്ചുവരുത്തി കഴുത്തറുത്തു കൊന്നു

കാമുകിയുടെ ഫോണില്‍ മറ്റൊരാളുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ കണ്ട കാമുകന്‍ അവരെ കഴുത്തറുത്ത് കൊന്നു. പിറന്നാളാഘോഷത്തിന് ഒരു ലോഡ്ജിൽ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. 26 വയസുള്ള മേരി മല്ലേഷാണ് കൊല്ലപ്പെട്ടത്. 25 കാരനായ 25 കാരനായ ഓട്ടോമൊബൈൽ മെക്കാനിക്ക് ദിലാവര്‍ സിങ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കഴിഞ്ഞ ശനിയാഴ്ച പൂനെയിലെ പിമ്പ്രി-ചിഞ്ച്‌വാഡിലെ വാകഡിലാണ് സംഭവം. യുവതിക്ക് മറ്റൊരാളുമായി അവിതബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലാണ് കൊലപാതകമെന്നാണ് പ്രതിയുടെ മൊഴി. കൊല്ലപ്പെട്ട മേരി മല്ലേഷ് നേരത്തെ ഒരു ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിൽ ജോലി ചെയ്തിരുന്നു. ഈ Read More…

Crime

വടപ്പാവ് കഴിക്കാൻവേണ്ടി വണ്ടി ഒതുക്കി; കള്ളൻ കൊണ്ടുപോയത് 5 ലക്ഷത്തിന്റെ ആഭരണം; വിഡിയോ

പൂനെയിൽ പട്ടാപ്പകൽ നടുറോഡില്‍ 5 ലക്ഷത്തിന്റെ സ്വര്‍ണാഭരണം കവർന്നു. വായ്പയ്ക്ക് ഈടായി നൽകിയ സ്വർണം ബാങ്കിൽ നിന്ന് തിരികെയെടുത്ത് വീട്ടിലേക്ക് മടങ്ങും വഴിയാണ് മോഷണം. ദമ്പതികൾ വടാപാവ് കഴിക്കാൻ റോഡരുകില്‍ സ്കൂട്ടർ നിർത്തിയപ്പോഴായിരുന്നു മോഷണം. മോഷണദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. 69 കാരനായ ദഷ്‌ട്രത് ബാബുലാൽ ധാംനെയും ഭാര്യ ജയശ്രീയുമാണ് മോഷണത്തിന് ഇരയായത്. ബാങ്കില്‍നിന്ന് മടങ്ങുംവഴി പൂനെ സോലാപൂരിൽ വടപ്പാവ് കഴിക്കാനായി സ്കൂട്ടർ നിർത്തി. ബാബുലാൽ വടപ്പാവ് വാങ്ങാനായി കടയിലേക്ക് പോയസമയത്ത് ഭാര്യ സ്കൂട്ടറിന് അരികിൽ കാത്തിരിക്കുകയായിരുന്നു. Read More…

Travel

ഇന്ത്യയിലെ ഒരു പ്രമുഖ നഗരത്തിന്റെ 1928 ലെ ആകാശക്കാഴ്ച ; ഐടിഹബ്ബും, ഓട്ടോമൊബൈല്‍ ഹബ്ബുമാണ്, പക്ഷേ വിമാനത്താവളം ഇല്ല

ഓട്ടോമൊബൈല്‍ ഹബ്ബ, ഐടി ഹബ്ബ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ ഓഫീസും. ആധുനിക ലോകത്തിന്റെ എല്ലാത്തരം അടിപൊളി സൗകര്യങ്ങള്‍ ഉണ്ടായിട്ടും ഈ നരഗത്തിന് ഇല്ലാത്തതായി ഒന്നുണ്ട്. ശരിയായ ഒരു വിമാനത്താവളം. ഈ വിവരങ്ങള്‍ വെച്ച് നഗരം ഏതെന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുമോ ? നഗരത്തിലെ പണ്ടുമുതലുള്ള ഐക്കണ്‍ കെട്ടിടമായ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) സിംല ഓഫീസിന്റെ 1928 ലെ ഒരു ഏരിയല്‍ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറിയിട്ടുണ്ട്. അവരുടെ ആര്‍ക്കൈവില്‍ നിന്നും ഇന്ത്യന്‍ ഹിസ്റ്ററി പിക്സ് എക്‌സില്‍ Read More…