ജെപി മോർഗൻ ചേസ് ബാങ്കിലെ മുൻ ഉദ്യോഗസ്ഥനായ ചിരായു റാണ, ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥയായ ലോർണ ഹജ്‌ദിനിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി വീണ്ടും കോടതിയെ സമീപിച്ചു. തന്നെ ഒരു ‘ലൈംഗിക അടിമ’യെപ്പോലെ ലോർണ ദുരുപയോഗം ചെയ്തു എന്നാണ് റാണയുടെ പരാതി. കഴിഞ്ഞ ആഴ്ച പിൻവലിച്ച കേസ്, പുതിയ സാക്ഷിമൊഴികളുമായാണ് തിങ്കളാഴ്ച മാൻഹട്ടൻ സുപ്രീം കോടതിയിൽ വീണ്ടും ഫയൽ ചെയ്തത്. ന്യൂയോർക്കിലെ ഒരു അപ്പാർട്ട്‌മെന്റിൽ വെച്ച് മദ്യലഹരിയിലായിരുന്ന ലോർണ ഹജ്‌ദിനി മോശമായി പെരുമാറുന്നത് കണ്ടതായി റാണയുടെ ഒരു കുടുംബ സുഹൃത്ത് Read More…

