ഇസ്ലാമാബാദ്: പാകിസ്താന്റെ ഏറ്റവും വലിയ ശത്രു പാകിസ്താൻ തന്നെയാണ് എന്ന് സ്വന്തം അനുഭവത്തിൽ നിന്ന് വ്യക്തമാക്കുകയാണ് സിങ്കപ്പുർ മുൻ നയതന്ത്ര പ്രതിനിധി ബിലഹരി കൗശികൻ. 1991-ൽ പാക് ഭീകരർ സിങ്കപ്പുർ എയർലൈൻസ് വിമാനം തട്ടിക്കൊണ്ടുപോയ സംഭവം ഓർത്തെടുത്താണ് അദ്ദേഹം ഈ കാര്യം തുറന്നുപറഞ്ഞത്. അന്ന് വിമാനത്തിലെ പ്രതിസന്ധി പരിഹരിക്കാനായി മുൻ പാക് പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയെ ഫോണിൽ വിളിച്ചപ്പോൾ, അവർ ഉറങ്ങുകയാണെന്നും ശല്യം ചെയ്യാൻ കഴിയില്ലെന്നുമുള്ള വിചിത്രമായ മറുപടിയാണ് തനിക്ക് ലഭിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി. പാകിസ്താനിലെ രാഷ്ട്രീയക്കാരുടെ Read More…

