Crime

കുട്ടികളെ വാഷിങ്‌ മെഷീനില്‍ ഇട്ടു, വായിലേക്ക്‌ ജെറ്റ്‌ സ്‌പ്രേവച്ച് ശക്‌തിയില്‍ വെള്ളമടിച്ചു; ഡേ കെയര്‍ ജീവനക്കാരുടെ ക്രൂരത

ബംഗളുരു: നഗരത്തിലെ ഒരു ഐടി സ്ഥാപനത്തിന്റെ കീഴിലുള്ള ഡേ കെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ പോലീസ്‌ കേസെടുത്തു. കുട്ടികളെ വാഷിങ്‌ മെഷീനിലിട്ട് അടയ്ക്കുന്നതിന്റെയും വായിലേക്ക്‌ ടോയ്‌ലറ്റ് ജെറ്റ്‌ സ്‌പ്രേയറിലൂടെ വെള്ളമടിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണിത്‌. ബ്രൂക്ക്‌ഫീല്‍ഡിലുള്ള ഐടി സ്‌ഥാപനത്തിന്റെ ഡേകെയര്‍ സെന്ററിലാണ്‌ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂരത നടന്നത്. ജോലിസമയത്ത്‌ സ്വന്തം കുഞ്ഞുങ്ങളെ പരിചരിക്കാനായി ഈ ഐടി കമ്പനിയിലെ ജീവനക്കാര്‍ ആശ്രയിച്ചിരുന്നത് ഈ ഡേകെയറിനെയായിരുന്നു. കുട്ടികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ വാട്ട്‌സ്‌ആപ്പിലൂടെ വ്യാപകമായി പ്രചരിക്കുകയും സംഭവം Read More…

Oddly News

53 പിഞ്ചു കുഞ്ഞുങ്ങളെ അർദ്ധനഗ്നരാക്കി കെട്ടിയിട്ട നിലയിൽ, ഡേകെയറിൽ ക്രൂരത; മനസ്സാക്ഷിയെ മരവിപ്പിക്കുന്ന കാഴ്ച

ഇന്തോനേഷ്യയിലെ യോഗ്യാക്കാർത്തയിലുള്ള ഒരു ഡേകെയർ സെന്ററിൽ പിഞ്ചുകുഞ്ഞുങ്ങളെ കെട്ടിയിട്ടും അർദ്ധനഗ്നരാക്കിയും ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ അധികൃതർ അടിയന്തര ക്രിമിനൽ അന്വേഷണം പ്രഖ്യാപിച്ചു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിൽ 13 പേരെ പ്രതികളായി തിരിച്ചറിഞ്ഞു. ഡേകെയറുമായി ബന്ധമുള്ള മുപ്പതോളം പേരെ ചോദ്യം ചെയ്ത ശേഷമാണ് 13 പേരെ അറസ്റ്റ് ചെയ്തത്. പീഡനം നടന്ന ‘ലിറ്റിൽ അരീഷ’ എന്ന ഡേകെയർ Read More…

Oddly News

കുഞ്ഞുങ്ങളുടെ നിലവിളി ! ജോലിക്കു കയറി 10 മിനിറ്റു കൊണ്ട് ഉപേക്ഷിച്ച് ഇറങ്ങിയോടി യുവതി

ഒരു ജോലി കിട്ടുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാല്‍ കിട്ടിയ ജോലി വെറും പത്ത് മിനുറ്റു കൊണ്ട് ഉപേക്ഷിച്ച യുവതിയുടെ വാര്‍ത്തയാമ് ശ്രദ്ധേയമാകുന്നത്. ജോലിയില്‍ പ്രവേശിച്ച് 10 മിനിറ്റിനുള്ളില്‍ തന്നെ ആ ജോലി ഉപേക്ഷിക്കേണ്ടി വന്നുവെന്നാണ് ഇവര്‍ പറയുന്നത്. 32കാരിയായ സോഫി വാര്‍ഡ് ആണ് കാത്തിരുന്ന് കിട്ടിയ തന്റെ ജോലി ഉപേക്ഷിച്ചത്. ഓസ്ട്രേലിയയില്‍ ഒരു ജോലി ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്ന് സോഫി പറഞ്ഞു. യുകെ സ്വദേശിയാണ് സോഫി വാര്‍ഡ്. ഓസ്ട്രേലിയയില്‍ എത്തിയശേഷം ഒരു ജോലി തേടി അലയുകയായിരുന്നു Read More…