മാരകമായ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്ന് തന്റെ മൂന്ന് വയസ്സുള്ള മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സക്കറ്റേക്കാസ് മജിസ്‌ട്രേറ്റ് മരണപ്പെട്ടു. ഗ്വാഡലൂപ്പെ സ്‌പോർട്‌സ് യൂണിറ്റിലുണ്ടായ ഈ ദാരുണമായ സംഭവത്തിന് ശേഷം ഒൻപത് ദിവസത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശേഷമാണ് മജിസ്‌ട്രേറ്റായ ഒയുകി റാമിറെസ് ബുർസിയാഗ അന്ത്യം സംഭവിച്ചത്. മെയ് 3-ന് ഉണ്ടായ ആക്രമണത്തിൽ, തേനീച്ചകൾ കൂട്ടത്തോടെ എത്തിയപ്പോൾ ഒയുകി തന്റെ വസ്ത്രം ഉപയോഗിച്ച് മകനെ മൂടി സംരക്ഷിക്കുകയും മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടയിൽ നൂറുകണക്കിന് തേനീച്ചകളുടെ കുത്തേറ്റ ഒയുകിയെ ഗുരുതരാവസ്ഥയിൽ Read More…

