Crime

‘ദുബായിലേക്ക് വിളിച്ചുവരുത്തി കെട്ടിയിട്ട് ബലാത്സംഗം ചെയ്തു’; സുഹൃത്തിനെതിരെ പരാതിയുമായി കൊച്ചി സ്വദേശിനി

കൊച്ചി: ബിസിനസ് ആവശ്യത്തിനായി ദുബായിലേക്ക് വിളിച്ചുവരുത്തി സുഹൃത്ത് കെട്ടിയിട്ട് ബലാത്സംഗം ചെയ്തതായി പരാതി. കൊച്ചി സ്വദേശിനിയായ യുവതിയാണ് പൊലീസിൽ പരാതി നൽകിയത്. നാദാപുരം സ്വദേശിക്കെതിരെയാണ് പരാതി. ബിസിനസ് ആവശ്യത്തിനായി ദുബായിലേക്ക് വിളിച്ചുവരുത്തിയ ശേഷം നാദാപുരം സ്വദേശി കെട്ടിയിട്ട് ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. പിന്നീട് 25 ലക്ഷം രൂപ നൽകി സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചതായും അതിജീവിത ആരോപിച്ചു. ബിസിനസ് ആവശ്യത്തിനായി ദുബായിലേക്ക് വിളിച്ചുവരുത്തിയ ശേഷം നാദാപുരം സ്വദേശി കെട്ടിയിട്ട് ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. പിന്നീട് 25 Read More…

Crime

അധോലോക നായകന് വധു ‘റിവോള്‍വര്‍ റാണി’; കനത്ത പോലീസ് കാവലില്‍ ഗ്യാങ്സ്റ്റര്‍ വിവാഹം!

അധോലോക നായകന്‍ കാലാ ജതേഡിയും റിവോള്‍വര്‍ റാണിയെന്ന് അറിയപ്പെടുന്ന അനുരാധ ചൗധരിയും വിവാഹിതരായി. കനത്ത പോലീസ് കാവലില്‍ ഡല്‍ഹി ദ്വാരകയിലെ സ്വകാര്യഹാളിലായിരുന്നു വിവാഹച്ചടങ്ങുകള്‍. വിവാഹവേദിയില്‍ അധോലോകസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണ് വേദിയിലും പുറത്തും പോലീസ് കര്‍ശന സുരക്ഷ് ഏര്‍പ്പെടുത്തിയത്. വിവാഹത്തിനായി പരോളിലിറങ്ങിയ ജതേഡി രക്ഷപ്പെടാതിരിക്കാനും പോലീസിന്റെ കനത്ത ജാഗ്രത. ആയുധധാരികളായ കമാന്‍ഡോകളും 250-ലേറെ പോലീസുകാരുമാണ് സുരക്ഷ ഒരുക്കിയത്. വിവാഹത്തില്‍ സംബന്ധിക്കാനെത്തിയ 150 അതിഥികളുടെ പേരുവിവരങ്ങള്‍ ബന്ധുക്കള്‍ നേരത്തെതന്നെ പോലീസിന്മാ കൈമാറിയിരുന്നു. വിവാഹസല്‍ക്കാരത്തില്‍ ഭക്ഷണം വിളമ്പുന്നവര്‍ക്കും പ്രത്യേക ഐ.ഡി. Read More…

Crime

കട്ടപ്പനയിലെ കള്ളന്റെ മൊഴി; മന്ത്രവാദം, പിതാവും നവജാതശിശുവും കൊല ചെയ്യപ്പെട്ടു?

ഇടുക്കി: മോഷ്ടാവിനെ ചോദ്യം ചെയ്യലിലൂടെ പോലീസിന് ലഭിച്ചത് അതിക്രൂരമായ ഇരട്ടക്കൊലപാതകത്തിലേയ്ക്ക് വഴിതുറക്കുന്ന വിവരങ്ങളെന്ന് സൂചന. ഇയാളുടെ കാണാതായ പിതാവും നവജാതശിശുവും കൊല ചെയ്യപ്പെട്ടതായാണ് പൊലീസിന്റെ സംശയം. മന്ത്രവാദവും സ്വത്ത് തർക്കവുമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കട്ടപ്പന പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമായിരുന്നു മോഷണ കേസിലെ പ്രതികളെ പിടികൂടിയത്. നെല്ലാനിക്കൽ വിഷ്ണു (27), സുഹൃത്ത് നിതിൻ എന്നിവരായിരുന്നു പിടിയിലായത്. തുടര്‍ന്ന് അന്വേഷണം നടത്തുകയും വിഷ്ണുവിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. Read More…

Crime

വിവാഹത്തലേന്ന് വീട്ടില്‍ പാട്ടും ഡാന്‍സും ; വരന്‍ മറ്റൊരു വീട്ടില്‍ കുത്തേറ്റ് മരിച്ചു കിടന്നു ; പിതാവ് അറസറ്റില്‍

ന്യൂഡല്‍ഹി: വിവാഹത്തലേന്ന് വീട്ടില്‍ മറ്റുള്ളവര്‍ ആഘോഷിക്കുമ്പോള്‍ വരന്‍ കുത്തേറ്റു മരിച്ചു. ദക്ഷിണ ഡല്‍ഹിയിലെ സിംഗാള്‍ റസിഡന്‍സിയിലായിരുന്നു വിവാഹവീടിനെ പെട്ടെന്ന് ദു:ഖവീടാക്കി മാറ്റുന്ന സംഭവം ഉണ്ടായത്. പിറ്റേന്ന് നടക്കാനിരിക്കുന്ന വിവാഹചടങ്ങിന് എത്തിയവര്‍ കളിചിരികളിലും സംഗീത – നൃത്ത പരിപാടികളിലും മുഴുകിയപ്പോള്‍ വരന്‍ ഗൗരവ് സിംഗാളിനെ കാണാതാകുകയായിരുന്നു. പിന്നീട് നടത്തിയ തെരച്ചിലില്‍ 29 കാരനെ അയാളുടെ തന്നെ മറ്റൊരു വീട്ടില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ഇയാളുടെ പിതാവ് അറസ്റ്റിലായി. ശരീരത്തുടനീളം മുറിവുകളുമായി ഗൗരവിനെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഗൗരവിന്റെ മറ്റൊരു Read More…

Crime

61 വയസ്സുള്ള സ്ത്രീ വീട്ടില്‍ തൂങ്ങിമരിച്ചു ; 12 പേജുള്ള ആത്മഹത്യാകുറിപ്പ് ; മകനും മരുമകളും പിടിയില്‍

മഹാരാഷ്ട്രയില്‍ 61 കാരിയായ സ്ത്രീ താനെ നഗരത്തിലെ തന്റെ വസതിയില്‍ തൂങ്ങിമരിച്ചു. ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്ത സംഭവത്തില്‍ മരുമകള്‍ക്കും മകനുമെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് പോലീസ് കേസെടുത്തു. ഇരുവരുടേയും മാനസീക പീഡനമാണ് ആത്മഹത്യാകാരണമെന്നാണ് പോലീസ് പറയുന്നത്. ഇരയുടെ മകള്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. സുഷമ വിലാസ് ഖൈര്‍നാര്‍ എന്ന് പേരുള്ള സ്ത്രീ 12 പേജുള്ള ആത്മഹത്യാ കുറിപ്പാണ് വെച്ചിരിക്കുന്നത്. മകന്‍ രാഹുലിനൊപ്പം ആയിരുന്നു ഇവര്‍ താമസിച്ചിരുന്നത്. 2014 ലാണ് പ്രതികള്‍ വിവാഹിതരായത്. കുറിപ്പും പരാതിയും അനുസരിച്ച് പ്രതിയും Read More…

Crime

പാലാ പൂവരണിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച നിലയില്‍

പാലാ: പൂവരണിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച നിലയില്‍. അകലക്കുന്നം ഞണ്ടുപാറ സ്വദേശി ജെയ്‌സണ്‍ തോമസും ഭാര്യ മരീന, മക്കൾ ജെറാൾ ഡ്(4) ജെറീന (2)ജെറിൽ (7 മാസം) എന്നിവരാണ് മരിച്ചത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ജയ്‌സണ്‍ ജീവനൊടുക്കുകയായിരുന്നുവെന്നാണ് നിഗമനം.ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിലും ഭാര്യയെയും കുട്ടികളെയും മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. നാലു വയസ്സിൽ താഴെയുള്ള മൂന്ന് കുട്ടികളാണ് മരിച്ചത്. പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു കുടുംബം. കട്ടിലില്‍ വെട്ടേറ്റ നിലയിലാണ് ഭാര്യയുടെ മൃതദേഹം Read More…

Crime

കാഞ്ഞങ്ങാട് ജ്യേഷ്ഠന്‍ അനുജനെ വെടിവച്ച് കൊന്നു

കാഞ്ഞങ്ങാട്(കാസര്‍ഗോഡ്): ജ്യഷ്ഠന്‍ അനുജനെ വെടിവച്ച് കൊന്നു. കുറ്റിക്കോല്‍ വളവില്‍ നൂഞ്ഞങ്ങാനത്ത് അശോകന്‍ (45) ആണ് മരിച്ചത്. ജ്യേഷ്ഠന്‍ ബാലകൃഷ്ണനെ (47) ബേഡകം പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഞായറാഴ്ച രാത്രി മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടയില്‍ നാടന്‍ തോക്ക് ഉപയോഗിച്ച് ബാലകൃഷ്ണന്‍ സഹോദരനെ വെടിവെക്കുകയായിരുന്നു. രാത്രി എട്ടുമണിയോടെയാണ് സംഭവം. അശോകന്റെ തുടയ്ക്ക് മുകളിലായാണ് വെടിയേറ്റത്. മുന്‍പും മദ്യപിച്ചശേഷം ഇരുവരും തമ്മില്‍ വഴക്കുണ്ടാക്കുക പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. അശോകനും ഭാര്യ ബിന്ദുവും പ്രതി ബാലകൃഷ്ണനും ഒരേ വീട്ടിലാണ് താമസം. ഇവര്‍ മദ്യപിച്ച് Read More…

Crime

44 വർഷത്തെ തടവിനുശേഷം കൊലപാതകത്തിനു ശിക്ഷിക്കപ്പെട്ടയാള്‍ നിരപരാധിയായി വീട്ടിലേക്ക്

ഫിലാഡൽഫിയ: നാല് പതിറ്റാണ്ടിലേറെ നീണ്ട ജയിൽവാസത്തിന് ശേഷം, കൊലപാതകത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഫിലാഡൽഫിയക്കാരനായ വില്യം ഫ്രാങ്ക്ലിൻ നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നു. കഴിഞ്ഞ ഫെബ്രുവരി 28-ന് അദ്ദേഹം തെറ്റായി ശിക്ഷിക്കപ്പെട്ടുവെന്ന് ജഡ്ജി വിധിച്ചു. പോലീസ് അഴിമതി നടപടികളുടെ ഇരയാണത്രേ വില്യം. വില്യം മോചിതനായതിനെക്കുറിച്ച് കുടുംബം പ്രതികരിച്ചത് ഞെട്ടലോടെയാണ്, അദ്ദേഹത്തിന്റെ മകൾ ലിസ ജസ്റ്റിസ് പറഞ്ഞു. “എനിക്ക് ഭയമുണ്ട്. എനിക്ക് അത് ശരിക്കും പ്രകടിപ്പിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. ഫിലാഡൽഫിയയിലെ കൊലപാതകത്തിന് 1980-ലാണ് ഫ്രാങ്ക്ലിൻ ശിക്ഷിക്കപ്പെട്ടത്. എന്നാൽ കഴിഞ്ഞ ബുധനാഴ്ച Read More…

Crime

വിഷം കുത്തിവെക്കുന്നതിനുള്ള ശ്രമം എട്ടാം തവണയും പരാജയപ്പെട്ടു, സീരിയല്‍ കില്ലറുടെ വധശിക്ഷ നിർത്തിവച്ചു

ഐഡഹോ: ഐഡഹോയിൽ കുറ്റാരോപിതനായ സീരിയൽ കില്ലറുടെ മാരകമായ കുത്തിവയ്പ്പിലൂടെയുള്ള വധശിക്ഷ മെഡിക്കൽ സംഘത്തിന് ഇൻട്രാവണസ് ലൈൻ കണ്ടെത്താൻ കഴിയാത്തതിനെത്തുടർന്ന് ബുധനാഴ്ച നിർത്തിവച്ചു. മാരകമായ മയക്കുമരുന്ന് കടത്തി വിടുന്നതിനായി ഒരു IV ലൈൻ സ്ഥാപിക്കാൻ ആവർത്തിച്ചുള്ള ശ്രമങ്ങൾ നടത്തുന്നതിനിടയിൽ കുറ്റാരോപിതനായ സീരിയൽ കില്ലർ, 73 കാരനായ തോമസ് ക്രീച്ചിനെ ഒരു മണിക്കൂറോളം എക്സിക്യൂഷൻ ചേമ്പറിലെ മേശയിൽ കെട്ടിയിട്ടതായി ജയിൽ ഉദ്യോഗസ്ഥരും സാക്ഷികളും പറഞ്ഞു. ക്രീച്ചിന്റെ കൈകളിലും കാലുകളിലും ഐവി ലൈൻ സ്ഥാപിക്കാനുള്ള എട്ട് ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് വധശിക്ഷ Read More…