ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് പോലും അശാസ്ത്രീയമായ ചികിൽസാ രീതികൾ നിർദേശിച്ച ഇന്ത്യൻ വംശജയായ ഡയറ്റീഷ്യൻ അപർണ ശ്രീവാസ്തവയുടെ ലൈസൻസ് എൻ.എച്ച്.എസ് (NHS) റദ്ദാക്കി. ഈസ്റ്റ് യോർക്ക്ഷറിലെ ഹള്ളിലുള്ള ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഇവർക്കെതിരെ സഹപ്രവർത്തകർ നൽകിയ പരാതിയെത്തുടർന്നാണ് നടപടി. 91 വയസ്സുള്ള പാർക്കിൻസൺസ് രോഗിയോട് യോഗ ചെയ്യാനും മാനസിക സമ്മർദ്ദം കുറയ്ക്കാൻ എഫ്.എം റേഡിയോ കേൾക്കാനും ഒരു ഉരുള ഭക്ഷണം 32 തവണ ചവച്ചരച്ച് കഴിക്കാനും ഇവർ നിർദേശിച്ചിരുന്നു. അപർണയുടെ നിർദേശങ്ങൾ ശാസ്ത്രീയമല്ലെന്ന് ബോധ്യപ്പെട്ടതോടെ നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന Read More…

