ഇന്ത്യൻ ആർമിയിലെ അവധി കഴിഞ്ഞ് ഡ്യൂട്ടിക്ക് മടങ്ങുകയായിരുന്ന ജവാൻ ട്രെയിനിൽ വെച്ച് എട്ട് മാസം പ്രായമുള്ള കുഞ്ഞിന് കൃത്രിമ ശ്വാസം നൽകി കുഞ്ഞിന്റെ ജീവൻ രക്ഷിച്ചു. ട്രെയിനിൽ യാത്ര ചെയ്യുന്ന സമയത്ത് കുഞ്ഞിന് പെട്ടെന്ന് ശ്വാസതടസ്സം (respiratory distress) ഉണ്ടാവുകയും പ്രതികരിക്കാതിരിക്കുകയും ചെയ്തു. കുഞ്ഞ് മരിച്ചുപോയി എന്ന് കരുതി അമ്മ കുഴഞ്ഞുവീഴുകയും മറ്റ് കുടുംബാംഗങ്ങൾ പരിഭ്രാന്തരാവുകയും ചെയ്ത സമയത്താണ് ജവാന്റെ സമയോചിതമായ ഇടപെടല്‍. വടക്ക്-കിഴക്കൻ മേഖലയിലെ ആർമിയുടെ ഫീൽഡ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന സൈനികൻ സുനിൽ , Read More…

