Crime

ദക്ഷിണകൊറിയയില്‍ ഒന്നാം ക്ലാസ്സുകാരിയെ 40 വയസ്സുള്ള ടീച്ചര്‍ കുത്തിക്കൊലപ്പെടുത്തി

സോള്‍: ദക്ഷിണകൊറിയയില്‍ 40 വയസ്സുള്ള സ്‌കൂള്‍ടീച്ചര്‍ ഒന്നാംക്ലാസ്സ് വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നു. ദക്ഷിണകൊറിയയിലെ ഡെജിയോണ്‍ നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവത്തില്‍ പ്രൈമറിസ്്കൂള്‍ അധ്യാപകനെ പോലീസ് പിടികൂടി. തിങ്കളാഴ്ച സ്‌കൂള്‍ സമയത്തിന് ശേഷമായിരുന്നു കൊലപാതകം. ഇതോടെ രാജ്യത്തെ സ്‌കൂള്‍ സുരക്ഷാമാനദണ്ഡങ്ങളും ആശങ്കയിലായി. സ്‌കൂളിന്റെ രണ്ടാം നിലയിലെ ഓഡിയോ വിഷ്വല്‍ മുറിയില്‍ പെണ്‍കുട്ടിയുടെ മരണത്തെത്തുടര്‍ന്ന് അദ്ധ്യപിക സ്വന്തം ശരീരത്ത് മുറിവുകള്‍ വരുത്തുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. കൊലപാതകം രാജ്യത്തെ ഞെട്ടിക്കുകയും സ്‌കൂള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ അവലോകനം ചെയ്യാന്‍ ഉത്തരവിടാന്‍ രാജ്യത്തിന്റെ ആക്ടിംഗ് Read More…

Crime

പിതാവ് മരിച്ചു, കാമുകിയെ കൊന്നു; മൃതദേഹങ്ങള്‍ അഴുകാതിരിക്കാന്‍ രാസവസ്തുക്കള്‍ പൂശി; ഹോമിയോപ്പതി വിദഗ്ദന്‍ കുടുങ്ങി

ചെന്നൈ: വെറും നാലുമാസമായി ഒരുമിച്ചു കഴിയുകയായിരുന്ന കാമുകിയെ കൊലപ്പെടുത്തുകയും ഒപ്പം മരിച്ച പിതാവിന്റെയും മൃതദേഹം അഴുകാതിരിക്കാന്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച ഹോമിയോ വിദഗ്ദ്ധന്‍ പിടിയിലായി. ചെന്നൈയിലെ തിരുമുള്ളൈവയലില്‍ ഒരു ഫ്‌ളാറ്റില്‍ നടന്ന സംഭവത്തില്‍ ഓസ്ട്രിയയില്‍ നിന്നുള്ള ഹോമിയോപ്പതി വിദഗ്ദ്ധന്‍ സാമുവല്‍ എബനേസര്‍ സമ്പത്ത് എന്ന 34 കാരനാണ് അറസ്റ്റിലായത്. രാസവസ്തുക്കളുടെ പവര്‍ കുറഞ്ഞ് മൃതദേഹങ്ങള്‍ അഴുകാന്‍ തുടങ്ങിയപ്പോള്‍ ദുര്‍ഗന്ധം പുറത്തുവരികയും വ്യാഴാഴ്ച അയല്‍ക്കാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് എത്തുകയും മൃതദേഹങ്ങള്‍ കണ്ടെത്തുകയുമായിരുന്നു. കിഡ്‌നി അസുഖം മൂലം മരിച്ച പിതാവിന്റെ Read More…

Crime

പഠിക്കാന്‍ സമയമില്ല, ഉഴപ്പിയ മകനെ മാതാപിതാക്കള്‍ ചേര്‍ന്ന് കഴുത്തുഞെരിച്ചു കൊന്നു…!

പഠനം ഉഴപ്പി എപ്പോഴും കളിച്ചു നടന്ന മകനെ പിതാവ് കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ബരാമതിയില്‍ നടന്ന സംഭവത്തില്‍ വിജയ് ഗണേഷ് ഭണ്ഡാല്‍ക്കര്‍ എന്നയാളാണ് മകനെ കൊന്നത്. മകന്‍ പഠിക്കുന്നതിന് പകരം കളിച്ചു നടക്കുന്നതാണ് പിതാവിനെ പ്രകോപിതനാക്കിയത്. ജനുവരില്‍ 14 ന് ഉച്ചയോടെ ബരാമതിയിലെ ഹോളിലെ ഇവരുടെ വീട്ടില്‍ വെച്ചായിരുന്നു ദാരുണ സംഭവം നടന്നത്. കളിക്കാന്‍ പോയ മകനെ പിതാവ് തടഞ്ഞു നിര്‍ത്തുകയും പഠനം ഉഴപ്പുകയാണെന്ന് പറഞ്ഞ് ഭിത്തിയില്‍ ചാരി നിര്‍ത്തി മര്‍ദ്ദിക്കുകയും കഴുത്തിന് കുത്തിപ്പിടിക്കുകയുമായിരുന്നു. മകന്‍ശ്വാസംമുട്ടി പിടഞ്ഞിട്ടും Read More…

Crime

കൊല്ലാന്‍തീരുമാനിച്ചത് നാണയം ടോസ് ചെയ്ത്, മൃതദേഹവുമായി ലൈംഗികബന്ധം; 18 കാരിയെ കൊലപ്പെടുത്തിയ പ്രതിയുടെ മൊഴി

പോളണ്ടിനെ ഞെട്ടിച്ച ഒരു 18 കാരിയുടെ കൊലപാതകത്തില്‍ പെണ്‍കുട്ടിയുടെ വിധി നിര്‍ണ്ണയിച്ചത് നാണയം ടോസ് ചെയ്തായിരുന്നെന്ന് കൊലപാതകിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. തുടര്‍ന്ന് കൗമാരം വിടാത്ത പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി കൊലപാതകിയായ മാറ്റിയൂസ് ഹെപ്പ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും പോലീസിനെ വിളിച്ചു പറയുകയും ചെയ്തു. വിക്ടോറിയ കോസിയേല്‍സ്‌ക എന്ന പെണ്‍കുട്ടിയായിരുന്നു ഇര. പോളിഷ് നഗരമായ കറ്റോവിസില്‍ നിന്നും ഒരു പാര്‍ട്ടി കഴിഞ്ഞ് അവള്‍ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു കൊലപാതകം. ഒരു കാര്‍ റിപ്പയര്‍ ഷോപ്പില്‍ തന്റെ ഷിഫ്റ്റ് പൂര്‍ത്തിയാക്കിയ മാറ്റിയൂസ് Read More…

Featured The Origin Story

കാമിനി മൂലം… രാജാവിനെ സ്ഥാനഭ്രഷ്ടനാക്കിയ ബ്രിട്ടീഷ് ഇന്ത്യയിലെ കൊലപാതക കഥ, പ്രതിക്കുവേണ്ടി വാദിച്ചത് മുഹമ്മദ് അലി ജിന്ന

നഗരം. ദമ്പതികള്‍ സഞ്ചരിക്കുന്ന കാറിനെ പിന്തുടര്‍ന്ന് മറ്റൊരു കാര്‍. അത് ദമ്പതികളുടെ കാറിനെ തടഞ്ഞുനിര്‍ത്തുന്നു. കാറില്‍ നിന്നും ചാടിയിറങ്ങിയ അക്രമികള്‍ ഇരുവരെയും ആക്രമിക്കുകയും പുരുഷനെ വെടിവെച്ചു കൊല്ലുകയും സ്ത്രീയുടെ മുഖത്തു വെട്ടുകയും ചെയ്തു. ഏതോ ആക്ഷന്‍ സിനിമയുടെ പശ്ചാത്തലം പോലെ തോന്നിക്കുന്ന ഈ സംഭവം 1925 ജനുവരി 12 ന് ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് ബോംബെയില്‍ നടന്നതാണ്. ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഈ കൊലപാതകം ഒരു ഇന്ത്യന്‍ നാട്ടുരാജാവിനെ സ്ഥാനഭ്രഷ്ടനാക്കി. ആഗോളശ്രദ്ധ പിടിച്ചുപറ്റിയ ഒരു നൂറ്റാണ്ട് പഴക്കമുള്ള ഈ സംഭവം Read More…

Crime

വിവാഹത്തിന് ലിവിംഗ് ടുഗദര്‍ പങ്കാളിയുടെ നിര്‍ബ്ബന്ധം; കൊന്ന് മൃതദേഹം യുവാവ് സൂക്ഷിച്ചത് 8 മാസത്തോളം

ഭോപ്പാല്‍: വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയ ലിവിംഗ് ടുഗദര്‍ പങ്കാളിയെ കൊന്ന് മൃതദേഹം യുവാവ് ഫ്രിഡ്ജില്‍ സൂക്ഷിച്ചത് എട്ടു മാസത്തോളം. മധ്യപ്രദേശിലെ ദേവാസില്‍ നടന്ന സംഭവത്തില്‍ വിവാഹിതനായ സഞ്ജയ് പാട്ടിദാര്‍ എന്നയാളാണ് ക്രൂരകൃത്യം നടത്തിയത്. ആഭരണങ്ങള്‍ ധരിച്ച് കഴുത്തില്‍ കുരുക്കിനൊപ്പം കൈകള്‍ ബന്ധിച്ച നിലയില്‍ സാരി ധരിച്ച യുവതിയുടെ അഴുകിയ മൃതദേഹം വെള്ളിയാഴ്ച പ്രതി സഞ്ജയ് പാട്ടിദാര്‍ വാടകയ്ക്കെടുത്ത വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ നിന്ന് കണ്ടെത്തി. ഇരയായ പിങ്കി പ്രജാപതി കഴിഞ്ഞ വര്‍ഷം ജൂണില്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് പോലീസ് പറഞ്ഞു. Read More…

Crime

ഒരു വര്‍ഷമായി പോലീസ് തേടിക്കൊണ്ടിരുന്ന കൊലപാതകക്കേസ് ; ഗൂഗിള്‍ മാപ്പിന്റെ സഹായത്താല്‍ പ്രതി പിടിയില്‍

ഒരു വര്‍ഷമായി അന്വേഷിച്ചുകൊണ്ടിരുന്ന ഒരു കൊലപാതക കേസ് തെളിയിക്കുന്നതിന് നിര്‍ണായകമായ തെളിവുകള്‍ നല്‍കിയതിന് ഗൂഗിള്‍ മാപ്സിന്റെ അപ്ഡേറ്റിന് സ്പാനിഷ് പോലീസിന്റെ നന്ദി. സ്പാനിഷ് പ്രവിശ്യയായ കാസ്റ്റില്ലിലെയും ലിയോണിലെയും പട്ടണമായ താജുക്കോയുടെ പ്രാന്തപ്രദേശത്ത് നിന്നാണ് 33 കാരനായ ക്യൂബന്‍ മനുഷ്യന്റെ മൃതദേഹം കണ്ടെത്തിയത്. ജെഎല്‍പിഒ എന്ന ഇനിഷ്യല്‍ വച്ചാണ് പോലീസ് ആളെ തിരിച്ചറിഞ്ഞത്. ഈ ദാരുണമായ കൊലപാതകം തെളിയിക്കാന്‍ സ്പാനിഷ് പോലീസിനെ സഹായിച്ചത് ഗൂഗിള്‍മാപ്പ്. യൂറോപ്യന്‍ രാജ്യത്ത് ജോലി ചെയ്യുന്ന ഭാര്യയെ കാണാന്‍ ക്യൂബയില്‍ നിന്ന് സ്‌പെയിനിലേക്ക് ജെഎല്‍പിഒ Read More…

Crime

സയനൈഡ് നല്‍കി 15 പേരെ കൊന്നു ; ‘തായ്‌ലന്റിലെ ജോളി’ക്ക് കിട്ടിയത് വധശിക്ഷ

തായ്‌ലന്റിലെ ഏറ്റവും ക്രൂരയായ സീരിയല്‍ കില്ലര്‍മാരില്‍ ഒരാളായി ആരോപിക്കപ്പെട്ട 36 കാരിക്ക് കൂട്ടുകാരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ. ഇവര്‍ക്കെതിരേ ആരോപിക്കപ്പെട്ടിരിക്കുന്ന 14 കൊലപാതകങ്ങളില്‍ ആദ്യത്തെ കേസില്‍ തന്നെ സരരത് രംഗ്സിവുതപോര്‍ണ എന്ന യുവതിക്ക് എതിരേയാണ് ശിക്ഷ വിധിച്ചത്. രാജ്യത്തെ ഞെട്ടിച്ച കുറ്റകൃത്യങ്ങളില്‍ സുഹൃത്ത് സിരിപോര്‍ണ്‍ ഖാന്‍വോംഗിനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. കൊള്ളയും കൊലയും നടത്തിയെന്നാണ് രംഗ്സിവുതപോര്‍ണയ്‌ക്കെതിരേ തായ് കോടതി കണ്ടെത്തിയത്. ഓണ്‍ലൈന്‍ ചൂതാട്ടത്തിന് അടിമയായി വിശേഷിപ്പിക്കപ്പെടുന്ന സരരത്ത്, ഇരകളെ സയനൈഡ് ഉപയോഗിച്ചായിരുന്നു കൊലപ്പെടുത്തിയിരുന്നത്. കൊല്ലുന്നതിന് മുമ്പ് അവരില്‍ Read More…

Crime

മകനെ വീശീകരിക്കാന്‍ ‘മന്ത്രവാദം’ നടത്തി? അമ്മായിയമ്മ ഗര്‍ഭിണിയെ കൊന്ന് വെട്ടി കഷ്ണങ്ങളാക്കി

മകനെ വശീകരിക്കാന്‍ ‘മന്ത്രവാദം’ ഉപയോഗിച്ചുവെന്നാരോപിച്ച് ഗര്‍ഭിണിയായ മരുമകളെ അമ്മായിയമ്മ കൊലപ്പെടുത്തിയതായി ആരോപണം. പാകിസ്താന്‍കാരിയും ഏഴുമാസം ഗര്‍ഭിണിയുമായ സാരാ ബീബിയാണ് കൊല്ലപ്പെട്ടത്. സുഘ്രന്‍ ബീബി എന്ന് സ്ത്രീയാണ് മരുമകളെ കൊലപ്പെടുത്തിയത്. ഒന്നിലധികം കൂട്ടാളികളുടെ സഹായത്തോടെ ഇവര്‍ കുറ്റകൃത്യം നടത്തുകയും മൃതദേഹം കഷണങ്ങളാക്കി മുറിച്ച് അവശിഷ്ടങ്ങള്‍ പാകിസ്താനിലെ ദസ്‌ക നഗരത്തില്‍ അവശിഷ്ടങ്ങള്‍ വിതറുകയും ചെയ്തു. പ്രാദേശിക പോലീസ് ഉദ്യോഗസ്ഥര്‍ അവരുടെ ശരീരഭാഗങ്ങള്‍ മൂന്ന് വ്യത്യസ്ത ബാഗുകളിലായി കണ്ടെത്തി. ‘മന്ത്രവാദം’ നടത്തുന്നുവെന്ന് ആരോപിക്കപ്പെടുന്ന സാറയെ താന്‍ സംശയിക്കുന്നതായി തന്റെ കുറ്റസമ്മത മൊഴിയില്‍ Read More…