കിഴക്കൻ ഡൽഹിയിലെ കല്ല്യാൺപുരിയിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ തർക്കത്തിനിടെ ഭാര്യയെ വെടിവെച്ചുകൊന്ന ശേഷം ഡൽഹി പോലീസ് കോൺസ്റ്റബിൾ ഒളിവിൽ പോയി. കിഴക്കൻ ജില്ലയിലെ ആന്റി ഓട്ടോ തെഫ്റ്റ് സ്ക്വാഡിൽ (AATS) ജോലി ചെയ്യുന്ന മനീഷ് ഭാട്ടിയാണ് പ്രതി. വെടിയേറ്റ നിലയിൽ വഴിയരികിൽ കിടന്നിരുന്ന 34 വയസ്സുകാരിയായ പ്രിയങ്കയെ ഒരു ഡെലിവറി ജീവനക്കാരനാണ് കണ്ടെത്തി ലാൽ ബഹാദൂർ ശാസ്ത്രി ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ അവർ മരിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ജൂലൈ 12-നും 13-നും ഇടയിലുള്ള Read More…

