ലണ്ടൻ: സാമ്പത്തിക തട്ടിപ്പ് കേസുകളിൽ അന്വേഷണം നേരിടുന്നതിനിടെ 2010 മേയിൽ ഇന്ത്യ വിടുകയും നിലവിൽ ലണ്ടനിൽ താമസമാക്കുകയും ചെയ്ത ഐപിഎൽ മുൻ കമ്മീഷണർ ലളിത് മോദി, ഇന്ത്യൻ ക്രിക്കറ്റ് ഭരണരംഗത്തുനിന്ന് താൻ നാടകീയമായി പുറത്തുപോകാനുണ്ടായ യഥാർത്ഥ കാരണങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ഐപിഎല്ലിന്റെ ആദ്യ വർഷങ്ങളിൽ ഒത്തുകളി നടത്താൻ താൻ അനുവദിക്കാതിരുന്നതിനെ തുടർന്ന് ദാവൂദ് ഇബ്രാഹിമിന്റെ അധോലോക സംഘം തന്നെ ലക്ഷ്യമിട്ടിരുന്നതായി അദ്ദേഹം ആരോപിച്ചു. ദാവൂദിന്റെ നിർദ്ദേശപ്രകാരം നടന്ന മൂന്ന് വധശ്രമങ്ങളിൽ നിന്നാണ് താൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടതെന്നും കാര്യങ്ങൾ കണ്ടില്ലെന്ന് Read More…

