Crime

സെക്സ് പറ്റില്ലെന്ന് പറഞ്ഞതിന് യുവതിയെ കുത്തി, വസ്ത്രമഴിച്ച് ഫോട്ടോയെടുത്തു; ടെക്കിയെ മര്‍ദിച്ച് അവശനാക്കി പി ജി നടത്തിപ്പുകാർ

ശാരീരികബന്ധത്തിന് വിസമ്മതിച്ച സഹതാമസക്കാരിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച് ടെക്കിയുടെ ക്രൂരത. ബെംഗളൂരു വെറ്റ് ഫീൽഡിലെ കോ- ലീവിങ് പി.ജിയിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. സംഭവത്തില്‍ ആന്ധ്രാപ്രദേശ് സ്വദേശിയായ സോഫ്റ്റ് വെയര്‍ എൻജിനിയർ സായിബാബ ചന്നൂരിനെവൈറ്റ് ഫീൽഡ് പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതക ശ്രമം, അതിക്രമിച്ചു കയറൽ തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. പുലർച്ചെ 3 മണിയോടെ വൈറ്റ് ഫീല്‍ഡിലെ പ്രോ ഫോര്‍ ലിവിങെന്ന പേരിലുള്ള പിജിയിലാണ് ആക്രമണമുണ്ടായത്. വ്യത്യസ്ത മുറികളില്‍ താമസിച്ചിരുന്ന സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ 37 കാരനും അമേരിക്കന്‍ Read More…

Crime

നഗ്നയായി രശ്മി, ഫോണിൽ അഞ്ച് ക്ലിപ്പുകൾ; മര്‍ദനമേറ്റവരും ജയേഷും ഉറ്റ ചങ്ങാതിമാര്‍, ക്രൂരതയ്ക്കു പിന്നില്‍ വിശ്വാസവഞ്ചന

പത്തനംതിട്ടയില്‍ കോയിപ്രത്ത്‌ ദമ്പതികള്‍ അതിക്രൂരമായി യുവാക്കളെ മര്‍ദിച്ചത്‌ വഴിവിട്ട ബന്ധത്തിന്റെ പേരിലെന്നു പോലീസ്‌ സ്‌ഥിരീകരിച്ചു. ജയേഷിന്റെ ഭാര്യ രശ്‌മിക്ക്‌ റാന്നി കക്കുടുമണ്‍ സ്വദേശിയുമായുള്ള അവിഹിതബന്ധവും നീലമ്പേരൂര്‍ സ്വദേശിയുമായുള്ള സെക്‌സ്‌ ചാറ്റുമാണ്‌ അതിക്രമം നടത്താന്‍ കാരണമായത്‌. അതിനിടെ, രശ്മിയുടെ ഫോണില്‍നിന്ന് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ പോലീസ് കണ്ടെടുത്തു. മര്‍ദനത്തിനിരയായ ആലപ്പുഴ സ്വദേശിയായ 19-കാരനും രശ്മിയും വിവസ്ത്രരായി നില്‍ക്കുന്ന വീഡിയോ ഉള്‍പ്പെടെയുള്ളവയാണ് കണ്ടെടുത്തത്. യുവാവിനെ മര്‍ദിച്ച് ഭീഷണിപ്പെടുത്തിയാണ് രശ്മിക്കൊപ്പംനിര്‍ത്തി വീഡിയോ ചിത്രീകരിച്ചത്. യുവാവിന്റെ കൈവശമുണ്ടായിരുന്ന ഇരുപതിനായിരം രൂപയും ദമ്പതിമാര്‍ കൈക്കലാക്കിയിരുന്നു. Read More…

Crime

ഇരട്ട മക്കളുടെ മര്‍ദ്ദനം, ഒരാള്‍ മര്‍ദ്ദിച്ചു, മറ്റെയാള്‍ വീഡിയോയെടുത്തു; ചികിത്സയിലായിരുന്ന പിതാവ്‌ മരിച്ചു

ഇരട്ട മക്കളുടെ മര്‍ദനത്തെതുടര്‍ന്ന്‌ സാന്ത്വന പരിചരണ കേന്ദ്രത്തിലേക്ക്‌ മാറ്റിയ കിടപ്പു രോഗിയായ പിതാവ്‌ മരിച്ചു. പട്ടണക്കാട്‌ പഞ്ചായത്ത്‌ എട്ടാം വാര്‍ഡില്‍ ചന്ദ്രാ നിവാസില്‍ ചന്ദ്രശേഖരന്‍ നായര്‍ (79) ആണ്‌ മരിച്ചത്‌. കഴിഞ്ഞഓഗസ്‌റ്റ്‌ 24നു രാത്രിയിലായിരുന്നു മക്കളായ അഖില്‍ ചന്ദ്രന്‍(30), നിഖില്‍ ചന്ദ്രന്‍(30) എന്നിവര്‍ മദ്യലഹരയില്‍ ചന്ദ്രശേഖരന്‍ നായരെ മര്‍ദിച്ചത്‌. മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച്‌ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന്‌ പട്ടണക്കാട്‌ പോലീസ്‌ അറസ്‌റ്റുചെയ്‌ത ഇരുവരും റിമാന്‍ഡിലാണ്‌. അഖിലിനും നിഖിലിനു മൊപ്പമായിരുന്നു ചന്ദ്രശേഖരന്‍ നായര്‍ കഴിഞ്ഞിരുന്നത്‌. കട്ടിലില്‍ Read More…

Crime

ആൺസുഹൃത്തിന്റെ പിറന്നാളാഘോഷ വീഡിയോ ഭാര്യ FB-യിൽ പങ്കുവെച്ചു; നടുറോഡിൽ വെടിവെച്ച് കൊന്ന് യുവാവ്

ഭാര്യയെ പട്ടാപ്പകല്‍ നടുറോഡില്‍ വെടിവെച്ചു കൊലപ്പെടുത്തി യുവാവ്. വെള്ളിയാഴ്ച മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. ഇരുപത്തെട്ടുകാരിയായ നന്ദിനി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്കുനേരെ വെടിയുതിര്‍ത്ത ഭര്‍ത്താവ് അരവിന്ദ് പരിഹാറിനെ പോലീസ് അറസ്റ്റ് ചെയ്തു. നന്ദിനിയും അരവിന്ദും തമ്മില്‍ ദാമ്പത്യപ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായി പറയുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസില്‍ അരവിന്ദിനെതിരേ പരാതി നല്‍കിയശേഷം സുഹൃത്തുക്കളായ അങ്കുഷിനും കല്ലുവിനുമൊപ്പം മടങ്ങിവരുന്നതിടെയാണ് നന്ദിനിക്ക് വെടിയേറ്റത്. അങ്കുഷുമായി നന്ദിനിക്ക് അടുപ്പമുണ്ടായിരുന്നുവെന്നാണ് വിവരം. നാലുദിവസം മുന്‍പ് അങ്കുഷിന്റെ പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിന്റെയും ആഘോഷിക്കുന്നതിന്റെയും വീഡിയോ നന്ദിനി ഫെയ്‌സ്ബുക്കില്‍ Read More…

Crime

സംസ്‌ഥാന സിവില്‍ സര്‍വീസ്‌ പരീക്ഷയില്‍ ഒന്നാംറാങ്കുകാരന്‍, 15,000 രൂപ കൈക്കൂലി വാങ്ങിയതിന്‌ അറസ്‌റ്റില്‍

ഭുവനേശ്വര്‍ (ഒഡീഷ): സംസ്‌ഥാന സിവില്‍ സര്‍വീസ്‌ പരീക്ഷയില്‍ ഒന്നാം സ്‌ഥാനം സ്വന്തമാക്കിയ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥനെ കൈക്കൂലിക്കേസില്‍ വിജിലന്‍സ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഒഡീഷയിലെ സംബാല്‍പൂര്‍ ജില്ലയിലെ ബംറയില്‍ തഹസില്‍ദാറായി സേവനമനുഷ്‌ഠിക്കുന്ന അശ്വിനി കുമാര്‍ പാണ്ഡെയെയാണ്‌ ഒഡീഷ വിജിലന്‍സ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. കൃഷിഭൂമി പുരയിടമാക്കി തരംമാറ്റുന്നതിനായി പരാതിക്കാരനില്‍നിന്ന്‌ ഉദ്യോഗസ്‌ഥന്‍ കൈക്കൂലി വാങ്ങിയതായി വിജിലന്‍സ്‌ അറിയിച്ചു.പരാതിക്കാരന്‍ ഒരു മാസം മുമ്പ്‌ തഹസില്‍ദാരുടെ ഓഫീസില്‍ ഭൂമി പരിവര്‍ത്തനത്തിനായി അപേക്ഷിച്ചതായി വിജിലന്‍സ്‌ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.പരാതിക്കാരനു അനുകൂലമായി തരംമാറ്റം അനുവദിക്കുന്നതിനും അവകാശരേഖ നല്‍കുന്നതിനും പാണ്ഡെ 20,000 Read More…

Crime

രശ്മിയുമായി യുവാക്കളുടെ സെക്സ്ചാറ്റ്, ബന്ധം അറിഞ്ഞ ഭര്‍ത്താവ് യുവാക്കളെ വിളിച്ചുവരുത്തിയത് തീരാപ്പകയോടെ

പത്തനംതിട്ടയിലെ ഹണിട്രാപ് കേസില്‍ പുതിയ വിവരങ്ങള്‍ പുറത്തുരുന്നു. ദമ്പതികള്‍ ക്രൂരമര്‍ദനത്തിനിരയാക്കിയ യുവാക്കള്‍ക്ക് രശ്മിയുമായി ബന്ധമുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. യുവാക്കള്‍ ഇരുവരും രശ്മിയുമായി സ്ഥിരം സെക്സ്ചാറ്റ് നടത്തിയിരുന്നെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇക്കാര്യം അറിഞ്ഞ ഭര്‍ത്താവ് ജയേഷ് തന്നെ പ്ലാന്‍ ചെയ്ത പദ്ധതിയാണിതെന്നാണ് സൂചനകള്‍. ഭാര്യയും യുവാക്കളും തമ്മിലുള്ള ഇത്തരം ബന്ധം മനസിലാക്കിയ ജയേഷ് ആണ് രശ്മിയെക്കൊണ്ടുതന്നെ ഇരുവരേയും ഇരുവരേയും വീട്ടിലേക്കെത്തിക്കാനായി മുന്‍കൈ എടുത്തത്. തുടര്‍ന്ന് റാന്നി സ്വദേശിയായ യുവാവിനേയും ആലപ്പുഴ സ്വദേശിയായ യുവാവിനേയും രശ്മി വീട്ടിലേക്ക് വിളിച്ചു. Read More…

Crime

കൊളംബിയയെ വിറപ്പിക്കുന്ന ‘ലേഡി ഡോൺ’, 23 വയസ്സ് മാത്രം: മുൻകാമുകനെ കൊലപ്പെടുത്തിയ ‘ലാ മുനേക്ക’

പ്രായം 23 വയസ് മാത്രം. പക്ഷേ, കൊളംബിയയില്‍ ദ ഡോൾ (ലാ മുനേക്ക) എന്ന പേരിൽ അറിയപ്പെടുന്ന ഈ യുവതിക്കെതിരെയുള്ളത് ഒട്ടേറെ കൊലപാതക കേസുകള്‍. കൊളംബിയയെ വിറപ്പിക്കുന്ന ക്രിമിനൽ സംഘങ്ങളുമായി വളരെ അടുത്ത ബന്ധമാണ് വാടക കൊലയാളിയും ഗുണ്ടാ നേതാവുമായ കാരൻ ജൂലിയത്ത് ഒഗീഡ റോഡ്രിഗസിന്. കൊളംബിയയിലെ ബറാങ്കബെർമെജയില്‍ ഒട്ടേറെ കൊലപാതകങ്ങൾക്കാണ് കാരൻ നേതൃത്വം നൽകിയതെന്ന് പൊലീസ് കരുതുന്നു. വാടക കൊലയാളികളുടെ സംഘത്തെ നയിക്കുന്ന കാരൻ ലോസ് ഡേലാ എം ഗ്യാങ്ങിനു വേണ്ടിയും കൊലപാതകങ്ങൾ നടത്തിയെന്ന് പൊലീസ് Read More…

Crime

‘ജനനേന്ദ്രിയത്തില്‍ 23 സ്റ്റാപ്ലറുകള്‍ അടിച്ചു, യുവതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതായി അഭിനയിപ്പിച്ചു’; യുവദമ്പതികൾ അറസ്റ്റിൽ

പത്തനംതിട്ടയില്‍ ഹണിട്രാപ്പില്‍ കുടുങ്ങിയ യുവാക്കളെ കെട്ടിത്തൂക്കി അതിക്രൂര മര്‍ദനം. ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിച്ചതുള്‍പ്പടെ യുവാക്കള്‍ നേരിട്ടത് സമാനതകളില്ലാത്ത ക്രൂര പീഡനം. പത്തനംതിട്ട ചരല്‍ക്കുന്നില്‍ യുവദമ്പതികള്‍ പിടിയില്‍. ആലപ്പുഴ, റാന്നി  എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളാണ് ഇരകളായത്. യുവതിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതായി അഭിനയിപ്പിച്ചു. തുടർന്ന് ദൃശ്യങ്ങൾ പകർത്തിയെന്ന് FIR. ചരൽക്കുന്ന് സ്വദേശി ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് പിടിയിലായത്.  സെപ്റ്റംബര്‍ 1നാണ് മാരാമണ്‍ ജങ്ഷനില്‍ നിന്നും റാന്നി സ്വദേശിയെ പ്രതി വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോകുന്നത്. കട്ടിലി‍ല്‍ കിടത്തി നഗ്നനാക്കിയ ശേഷം ദേഹമാസകലം Read More…

Crime

ICUവില്‍ കിടന്ന വിദേശവനിതയുടെ സ്വകാര്യ ഭാഗത്ത് തൊട്ടു; പിന്നാലെ ബലാല്‍സംഗം; ഡോക്ടര്‍ അറസ്റ്റില്‍

ആശുപത്രിയില്‍ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചികില്‍സ തേടിയെത്തിയ വിദേശ വനിതയെ ഐസിയുവിനുള്ളില്‍ വച്ച് ബലാല്‍സംഗം ചെയ്തതായി പരാതി. ഓള്‍ഡ് ഗോവയിലെ ഹെല്‍ത്തിവേ ഹോസ്പിറ്റലില്‍ ഓഗസ്റ്റ് 31നാണ് സംഭവം നടന്നത്. ബിസിനസ് വിസയിലെത്തിയ മൊറോക്കന്‍ യുവതിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ഓഗസ്റ്റ് 29നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 31-ാം തീയതി ഐസിയുവില്‍ കിടക്കവേ രാത്രി 10 മണിക്ക് പരിശോധനയ്ക്കായെത്തിയ ഡോ.ജോഷി, ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനോട് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടുവെന്ന് യുവതിയുടെ പറയുന്നു. നഴ്സ് പുറത്തിറങ്ങിയതിന് പിന്നാലെ ന്യൂറോളജിക്കല്‍ സെന്‍സിറ്റിവിറ്റി പരിശോധിക്കാനെന്ന പേരില്‍ Read More…