പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ വീണ്ടും സജീവമാക്കി കേരള പൊലീസ്. കൊല്‍ക്കത്തയിലെ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന രത്നമ്മ എന്ന നഴ്സിന്റെ മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തി. താൻ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ കുറുപ്പ് എത്തിയിരുന്നു എന്നാണ് അവർ വെളിപ്പെടുത്തിയത്. പഴയതും കെട്ടിക്കിടക്കുന്നതുമായ കേസുകള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ ഈ കേസ് വീണ്ടും അന്വേഷിക്കുന്നത്. എണ്‍പതുകളില്‍ കൊല്‍ക്കത്തയില്‍ വച്ചു സുകുമാരക്കുറുപ്പിനെ കണ്ടു എന്നവകാശപ്പെട്ട് ഇവര്‍ പോലീസിന് കത്തയച്ചിരുന്നു. ആശുപത്രിയില്‍നിന്ന് വിരമിച്ച് നാട്ടിലെത്തിയ രത്നമ്മയോട് ക്രൈംബ്രാഞ്ച് സംഘം വിവരങ്ങള്‍ Read More…

