കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി സന്ദേശം പോലൊരു സിനിമ ആലോചിച്ചിരുന്നെന്നും ഇനിയതു നടക്കില്ലെന്നും സത്യന്‍ അന്തിക്കാട്. ശ്രീനിവാസനുണ്ടായിരുന്നെങ്കില്‍ അത്തരം ചിത്രങ്ങള്‍ ചെയ്യാന്‍ ധൈര്യമുണ്ടായിരുന്നു. മനുഷ്യന്‍ സംസാരിക്കുന്ന ഭാഷയില്‍ സംസാരിക്കുന്ന കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളുമുണ്ടാക്കാന്‍ ശ്രീനിയെപ്പോടെ വേറെയാരുമുണ്ടായിട്ടില്ല. ശൂന്യതയില്‍നിന്നുപോലും ശ്രീനി നര്‍മമുണ്ടാക്കുമായിരുന്നെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. ശ്രീനിവാസന്‍ അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്ദേശം പോലൊരു സിനിമ ചെയ്യണമെന്ന് ഒരുപാട് ഭാഗത്തുനിന്ന് ആളുകള്‍ പറഞ്ഞു. താനും ശ്രീനിയും അതേപ്പറ്റി ചിന്തിച്ചിരുന്നു. നിഷ്‌കളങ്കനായ ഒരു വ്യക്തി ഇന്നത്തെ സാഹചര്യത്തില്‍ രാഷ്ട്രീയത്തെ കാണുന്നതു സിനിമയാക്കണമെന്നാണ് Read More…
Tag: sreenivasan
എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ…, മലയാളി മറക്കാത്ത ശ്രീനിവാസന്റെ ഡയലോഗുകൾ….
തൊട്ടതെല്ലാം പൊന്നാക്കിയ ശ്രീനിവാസന്റെ ഓരോ കഥാപാത്രങ്ങളും ഇന്നും മലയാളികളുടെ മനസിൽ മായാതെ കിടക്കുന്നു. സന്ദേശവും പൊന്‍മുട്ടയിടുന്ന താറാവും വടക്കുനോക്കി യന്ത്രവും തലയണ മന്ത്രവും നാടോടിക്കാറ്റുമെല്ലാം ഇപ്പോഴും ടെലിവിഷനിൽ വരുമ്പോൾ ആവർത്തിച്ച് കാണാൻ ആര്‍ക്കും ഒരുമടിയുമില്ല. ശ്രീനിയുടെ ഓരോ വാക്കുകളും ചലനങ്ങളും സിനിമാ ആസ്വാദകര്‍ കൂടെക്കൂട്ടുന്നു. മലയാളിയുടെ ഭാഷാശൈലിയില്‍ വരെ ശ്രീനിവാസന്‍ ചെലുത്തിയ സ്വാധീനം ചെറുതായിരുന്നില്ല കഥാപാത്രങ്ങൾ ഹിറ്റ് ആയതുപോലെ തന്നെ അദ്ദേഹത്തിന്റെ ഡയലോഗുകളും മലയാളിയുടെ മനസ് കീഴടക്കിയിട്ടുണ്ട്. അവ മലയാളിയുടെ നിത്യജീവിതത്തിലേക്കും ഭാഷയിലേക്കും കൂടി കടന്നുവന്നു. സാമൂഹ്യവിമർശനത്തിനും Read More…
ശബ്ദമിടറി, സംഭാഷണം പറയാനാകാതെ വന്നു. അത്രയ്ക്കും ഫീല്‍ ചെയ്താണ് മമ്മൂക്ക ആ സീന്‍ ചെയ്തത്; കഥ പറയുമ്പോഴിലെ ക്ലൈമാക്സ് രംഗം
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടി വെള്ളിത്തിരയില്‍ അനശ്വരമായ ഒരുപാട് കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. നായകവേഷത്തില്‍ മമ്മൂട്ടി തിളങ്ങിയ ചിത്രങ്ങള്‍ ഒരുപാടാണ്. എന്നാല്‍ അതിഥി വേഷത്തിലെത്തി താരം നിറഞ്ഞു നിന്ന സിനിമകളും കുറവല്ല. അത്തരമൊരു സിനിമയായിരുന്നു ‘കഥ പറയുമ്പോള്‍’. ബാര്‍ബര്‍ ബാലനായി ശ്രീനിവാസന്‍ നിറഞ്ഞു നില്‍ക്കുന്ന സിനിമയില്‍ സിനിമാതാരമായി എത്തി പ്രേക്ഷകരുടെ ഉള്ളു നിറയ്ക്കാന്‍ മമ്മൂട്ടിക്ക് കഴിഞ്ഞിരുന്നു. ആ സിനിമയില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് അതിലെ ക്ലൈമാക്സ് രംഗമാണ്. സീന്‍ ഷൂട്ട് ചെയ്തപ്പോഴും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് കണ്ണു നിറഞ്ഞിരുന്നു എന്ന് അവരില്‍ Read More…



