Crime

ചെറുതുരുത്തി സ്ക്വാഡ് … പതിനേഴുകാരിയെ പീഡിപ്പിച്ച പ്രതിയെ ഒറീസയില്‍ ​മാവോയിസ്റ്റ് കേന്ദ്രത്തില്‍നിന്ന് പൊക്കി കേരളാ പോലീസ്

പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയശേഷം ഒറീസയിലേയ്ക്ക് കടന്നുകളഞ്ഞ പ്രതിയെ ​മാവോയിസ്റ്റ് കേന്ദ്രത്തില്‍നിന്ന് സാഹസികമായി പിടികൂടി ചെറുതുരുത്തി പോലീസ്. പോക്സോ കേസിലെ പ്രതിയെ തേടി ചെറുതുരുത്തി പോലീസ് എത്തിയത് ഒറീസയിലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള വനങ്ങളിലാണ്. ഒരാഴ്ചയോളം നടന്ന കഠിനപരിശ്രമത്തിനും സാഹസികനീക്കങ്ങൾക്കുമൊടുവിൽ ഒഡീഷയിലെ റായ്ഗഡ് ജില്ലയിലെ കർലഗാട്ടി സ്വദേശി മോറാട്ടിഗുഡ വീട്ടിലെ മഹാദേവ് പാണി (29) യെയാണ് ചെറുതുരുത്തി പോലീസ് പിടികൂടിയത്. ചെറുതുരുത്തി ഇൻസ്പെക്ടർ ബോബി വർഗ്ഗീസ്, സിവിൽ പോലീസ് ഓഫീസർമാരായ ഗിരീഷ് എ., ജയകൃഷ്ണൻ എ., ഹോം ഗാർഡ് ജനുമോൻ Read More…

Oddly News

മഹാരാഷ്ട്രയില്‍ നിന്നും കടുവ സഞ്ചരിച്ചത് 2000 കിലോമീറ്റര്‍; നാലു സംസ്ഥാനങ്ങള്‍ പിന്നിട്ട് എത്തിയത് ഒഡീഷയില്‍

മഹാരാഷ്ട്രയിലെ ബ്രഹ്മപുരിയിലെ തഡോബ ഭൂപ്രകൃതിയില്‍ നിന്നുള്ള ഒരു ആണ്‍ കടുവ സഞ്ചരിച്ചത് 2,000 കിലോമീറ്റര്‍. നാലു സംസ്ഥാനത്തെ വനാന്തരങ്ങളിലൂടെ സഞ്ചരിച്ച കടുവ മഹാരാഷ്ട്രയില്‍ നിന്നും സഞ്ചരിച്ച് ഒഡീഷയിലെത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ രണ്ടാമത്തെ കടുവാസഞ്ചാരമാണിത്. ജലാശയങ്ങള്‍, നദികള്‍, കൃഷിയിടങ്ങള്‍, റോഡുകള്‍, മനുഷ്യ ആവാസ വ്യവസ്ഥകള്‍ എന്നിവയുള്‍പ്പെടെ നിരവധി തടസ്സങ്ങള്‍ കടുവ മറികടന്നു. എന്നിരുന്നാലും, വഴിയില്‍ മൃഗം മനുഷ്യരെ ആക്രമിച്ചതായി ഒരു രേഖയുമില്ല.സംരക്ഷണ വെബ്‌സൈറ്റായ മോംഗബേ പറയുന്നതനുസരിച്ച്, ഇന്ത്യയിലെ കടുവ ആവാസവ്യവസ്ഥകള്‍ Read More…

Good News

ഹൃദയാഘാതം; മരണപ്പെടുന്നതിന് തൊട്ടുമുമ്പ് 48 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് ബസ് ഡ്രൈവറുടെ ധീരത

ഹൃദയാഘാതം വന്ന് താന്‍ മരണപ്പെടുന്നതിന് മുമ്പ് ബസിലുണ്ടായിരുന്ന 48 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് ബസ് ഡ്രൈവറുടെ ധീരോദാത്തമായ പ്രവര്‍ത്തി. ഒഡീഷയിലെ ഭൂവനേശ്വറിലേക്കുള്ള ബസിലെ വൈഡവര്‍ സനപ്രധാനാണ് തന്റെ ബസിലുള്ള യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് മരണത്തിലേക്ക് കടന്നുപോയ ഡ്രൈവര്‍. ഒഡീഷയിലെ കന്ധമാല്‍ ജില്ലയിലെ പബുരിയ ഗ്രാമത്തിന് സമീപം ഒക്ടോബര്‍ 27നാണ് സംഭവം. വാഹനമോടിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും സ്റ്റിയറിംഗ് നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്ത സന പ്രധാന്‍ തനിക്ക് കൂടുതല്‍ ഡ്രൈവ് ചെയ്യാന്‍ കഴിയില്ലെന്ന് അദ്ദേഹം മനസ്സിലാക്കി വാഹനം റോഡരികിലെ മതിലില്‍ Read More…