Oddly News

പുരുഷന്റെ സാമ്പിളില്‍നിന്ന് മൂന്ന് ബീജം AI കണ്ടെത്തി; 18 വര്‍ഷത്തിനു ശേഷം ഭാര്യ ഗര്‍ഭിണി !

18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം നിര്‍മ്മിത ബുദ്ധിയുടെ സഹായത്താല്‍ ദമ്പതികള്‍ക്ക് കുഞ്ഞ് പിറക്കാന്‍ പോകുന്നു. സ്വാഭാവിക ഗര്‍ഭധാരണത്തിന് വേണ്ടിയുള്ള ദീര്‍ഘകാലശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് 18 വര്‍ഷം കാത്തിരുന്ന ശേഷം, ബീജസങ്കലനത്തിന്റെ ഒരു പുതിയ രീതി പരീക്ഷിക്കാന്‍ അവര്‍ തീരുമാനിച്ചത് ജീവിതത്തില്‍ ടേണിംഗ് പോയിന്റായി മാറി. സ്വാഭാവികഗര്‍ഭം ധരിക്കാനുള്ള ആഗ്രകം വിധി തടഞ്ഞതിനെ തുടര്‍ന്ന് നിരവധി ഐവിഎഫ് ക്ലിനിക്കുകള്‍ സന്ദര്‍ശിക്കുകയും ചികിത്സയ്ക്ക് വിധേയരാകുകയും ചെയ്തു. പക്ഷേ ഒന്നും സഹായിച്ചില്ല. കൃത്രിമ ബീജസങ്കലനത്തില്‍ സ്ത്രീയില്‍ നിന്ന് അണ്ഡവും പുരുഷനില്‍ നിന്ന് Read More…

Health

AI ഉപയോഗിച്ചുള്ള ഗർഭധാരണമോ? 19 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം സ്ത്രീ ഗർഭിണിയായി

ഒരു കുഞ്ഞിനായി 19 വര്‍ഷം കാത്തിരുന്ന ദമ്പതികളെ ഗര്‍ഭം ധരിക്കാന്‍ എഐ സഹായിച്ചെന്ന് വെളിപ്പെടുത്തി ഡോക്ടര്‍മാര്‍. കൊളംബിയ സര്‍വകലാശാലയിലെ ഫെര്‍ട്ടിലിറ്റി സെന്‍ററിലെ ഡോക്ടര്‍മാരാണ് വൈദ്യശാസ്ത്രരംഗത്ത് വിപ്ലവം സൃഷ്ടിച്ചേക്കാവുന്ന ഈ വിവരം പുറത്തുവിട്ടത്. എഐ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ‘സ്റ്റാര്‍’ (സ്പേം ട്രാക്കിങ് ആന്‍റ് റിക്കവറി)പ്രക്രിയയാണ് ഗര്‍ഭിണിയാകാന്‍ യുവതിയെ സഹായിച്ചത്. പുരുഷ വന്ധ്യതാ ചികില്‍സയില്‍ നിര്‍ണായക വഴിത്തിരിവാണ് ഇതെന്ന് ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നു. ആരോഗ്യകരമായ ബീജങ്ങളെ തിരിച്ചറിയാനും ‘അസൂസ്പെര്‍മിയ’ എന്ന അവസ്ഥയുള്ളവര്‍ക്കും ‘സ്റ്റാര്‍’ ചികിത്സ പ്രയോജനപ്പെടുത്താമെന്നാണ് ഗവേഷകര്‍ പറയുന്നത്. പുരുഷ വന്ധ്യതയുടെ Read More…

Lifestyle

കൃത്രിമ ഗര്‍ഭധാരണം; പ്രസവിച്ചത് മറ്റൊരാളുടെ കുഞ്ഞിനെ, യുവതി ഐവിഎഫ് ക്ലിനിക്കിനെതിരെ കേസ് കൊടുത്തു

കൃത്രിമ ഗര്‍ഭധാരണത്തിലൂടെ ജന്മം നല്‍കിയ കുഞ്ഞ് തന്റേതല്ലെന്ന് ആരോപിച്ച് ക്ലിനിക്കിനെതിരേ കേസു കൊടുത്ത് ജോര്‍ജ്ജിയക്കാരി യുവതി . ക്രിസ്റ്റീന മുറെ എന്ന 38 കാരിയായ യുവതിയാണ് ഫെര്‍ട്ടിലിറ്റി ക്ലിനിക്കിനെതിരെ പരാതിയുമായി എത്തിയത്. രണ്ട് വര്‍ഷം മുമ്പ് ഐവിഎഫ് വഴി ഗര്‍ഭിണിയാകുകയും 2023 ഡിസംബറില്‍ ആരോഗ്യ മുള്ള ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. എന്നാല്‍ കുഞ്ഞിന്റെ നിറം കറുത്തതായതാണ് എന്ന കാരണത്താലുമാണ് അവര്‍ കേസിന് പോയത്. കാരണം അവൾ വെളുത്ത വംശജയാണ്. സമാനമായ സവിശേഷതകളുള്ള വെളുത്ത വംശജനായ Read More…

The Origin Story

ഇന്ത്യ മറന്ന ആദ്യത്തെ ഐവിഎഫ് കുഞ്ഞിന് പിന്നിലെ ജീനിയസ്; അംഗീകാരത്തിന് വേണ്ടി വന്നത് 14 വര്‍ഷം

ലോകത്തുടനീളമായി കുട്ടികള്‍ ഇല്ലാത്തതിന്റെ ദു:ഖം പേറുന്ന ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ദമ്പതികള്‍ ഐവിഎഫിലൂടെ കുഞ്ഞുങ്ങളുടെ സന്തോഷം അനുഭവിക്കുമ്പോള്‍ ഇന്ത്യയിലെ ആദ്യത്തെ ഐവിഎഫ് കുഞ്ഞിന് വേണ്ടി ബുദ്ധി ഉപയോഗപ്പെടുത്തിയ ജീനിയസിനെ തിരിച്ചറിയാന്‍ രാജ്യത്തിന് വേണ്ടി വന്നത് 14 വര്‍ഷമാണ്. ലോകത്തെ രണ്ടാമത്തെയും ഇന്ത്യയിലെ ആദ്യത്തെയും ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐവിഎഫ്) ടെസ്റ്റ്ട്യുബ് ശിശുവിന്റെ സൃഷ്ടാവാണ് ഡോ. സുഭാഷ് മുഖര്‍ജിയെ എത്രപേര്‍ ഇന്ന് ഓര്‍ക്കുന്നുണ്ട്. റീപ്രൊഡക്ടീവ് മെഡിസിന്‍ രംഗത്ത് ഇന്ത്യയെ ആഗോളമാപ്പില്‍ അടയാളപ്പെടുത്തുന്ന നേട്ടമായിരുന്നു സുഭാഷ് മുഖര്‍ജിയുടേത്. 1978 ഒക്‌ടോബര്‍ 3 Read More…