മീററ്റിലെ ഒരു വീട്ടിൽ ഒന്നിന് പിന്നാലെ മറ്റൊന്നായി മൂന്ന് മരണങ്ങള്‍. പ്രിയപ്പെട്ടവരുടെ നിർജീവമായ ശരീരത്തിന് മുന്നിൽ തകര്‍ന്നു നിൽക്കുന്ന വിശാൽ കുമാർ (35) എന്ന യുവാവ് നാടിന്റെ നൊമ്പരക്കാഴ്ചയായി. എന്നാല്‍ വർഷങ്ങൾക്കുശേഷം ഇൻഷുറൻസ് ഏജന്റിന് തോന്നിയ സംശയം പൊലീസിനെ അറിയിച്ചതോടെ സിനിമയെ വെല്ലുന്ന ട്വിസ്റ്റാണ് ഈ കഥയിലുണ്ടായത്. പൊലീസ് അന്വേഷണത്തിൽ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ മാതാപിതാക്കളെയും ഭാര്യയെയും യുവാവ് നിഷ്ഠൂരമായി കൊലപ്പെടുത്തിയതിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ മാതാവിനെയും പിതാവിനെയും ഭാര്യയെയും ഇയാൾ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് Read More…

