Featured The Origin Story

മുഗളന്മാർക്കോ ബ്രിട്ടീഷുകാർക്കോ പിടിച്ചടക്കാൻ കഴിയാഞ്ഞ ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനം ?

ഇന്ത്യ ഏറ്റവും കൂടുതല്‍ ഭരിച്ചത് മുഗളന്മാരായിരുന്നു. പിന്നീട് 1857ൽ ബ്രിട്ടീഷുകാർ രാജ്യത്ത് പ്രവേശിച്ച് ഭരണം ഏറ്റെടുത്തതോടെ മുഗൾ സാമ്രാജ്യം അവസാനിച്ചു. 1526 ലാണ് ബാബർ ഇന്ത്യയിൽ മുഗൾ സാമ്രാജ്യത്തിന് അടിത്തറയിട്ടത്. 1526-ന് മുമ്പ് ഇന്ത്യ ഭരിച്ചിരുന്നത് വ്യത്യസ്ത രാജവംശങ്ങളായിരുന്നു. എന്നാൽ 1526-ൽ ബാബറിന്റെ ആക്രമണത്തിനുശേഷം മുഗൾ ഭരണം സ്ഥാപിക്കപ്പെട്ടു. എന്നിരുന്നാലും, മുഗളരുടെയും ബ്രിട്ടീഷുകാരുടെയും ഭരണകാലത്ത്, ഇരുവർക്കും പിടിച്ചെടുക്കാൻ കഴിയാത്ത ഒരു സംസ്ഥാനം ഈ രാജ്യത്തുണ്ടായിരുന്നു. 1858 മുതൽ 1947 വരെ ഏകദേശം 200 വർഷം ബ്രിട്ടീഷുകാർ ഇന്ത്യ Read More…

Oddly News

46 വര്‍ഷക്കാലം ഒരുമിച്ച് ജീവിച്ചു ; ഇനി ഒരാളെ ഒറ്റയ്ക്ക് വിടാന്‍ വയ്യ ; സൂയി സൈഡ് പോഡ് തെരഞ്ഞെടുത്തു !

ഒരാള്‍ക്ക് സ്വയം മരണം തെരഞ്ഞെടുക്കാനുള്ള അവസരത്തെപ്പറ്റി ‘സൂയിസൈഡ് പോഡ്’ വന്ന ശേഷം വലിയ ചര്‍ച്ചയാണ് നടന്നു വരുന്നത്. ഒരുമിച്ചു നിറഞ്ഞ ജീവിതം നയിച്ച വ്യക്തികള്‍ക്കും ദമ്പതികള്‍ക്കും, ഒരു പങ്കാളി അസഹനീയമായ കഷ്ടപ്പാടുകള്‍ സഹിക്കുമെന്നോ അല്ലെങ്കില്‍ ഒരു ആത്മമിത്രത്തെ നഷ്ടപ്പെട്ടതിനുശേഷം ഒറ്റയ്ക്ക് തുടരുന്നതിനെക്കുറിച്ചോ ഉള്ള ചിന്ത അസഹനീയമാണ്. അതുകൊണ്ടാണ് നാലരദശകം ഒരുമിച്ച് ജീവിച്ച ബ്രിട്ടീഷ് ദമ്പതികള്‍ ഒരുമിച്ച് ഭൂമിയിലെ ജീവിതം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നത്. 86 കാരനായ പീറ്റര്‍ സ്‌കോട്ട്, വിരമിച്ച ആര്‍എഎഫ് എഞ്ചിനീയറും മുന്‍ നഴ്സായിരുന്ന ഭാര്യ ക്രിസ്റ്റീനും Read More…

Featured The Origin Story

ഇന്ത്യയില്‍ ചായ കൊണ്ടുവന്നത് ബ്രിട്ടീഷുകാരല്ല? ആസ്സാമിലെ ഗോത്രജനത കുടിച്ച പാനീയം

ഇന്ത്യയിലെ തേയിലയെക്കുറിച്ച് ചിന്തിക്കുമ്പോള്‍, വിശാലമായ ബ്രിട്ടീഷ് സ്ഥാപിത തേയില തോട്ടങ്ങളുടെ ചിത്രങ്ങള്‍ മനസ്സില്‍ വരും. എന്നാല്‍, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ആസാമിലെ ഫലഭൂയിഷ്ഠമായ ഭൂമിയില്‍ തേയില കൃഷി തുടങ്ങുന്നതിന് വളരെ മുമ്പുതന്നെ, സിംഗ്‌ഫോസ് പോലുള്ള തദ്ദേശീയ ഗോത്രങ്ങള്‍ അവരുടെ ദൈനംദിന ജീവിതത്തില്‍ ചായ ഉപയോഗിച്ചിരുന്നു. അവരുടെ പരമ്പരാഗത രീതികളും ചരിത്രവും ഇന്ത്യയിലെ തേയില സംസ്‌കാരം പൂര്‍ണ്ണമായും കൊളോണിയല്‍ ഇറക്കുമതിയാണെന്ന പൊതു വിശ്വാസത്തെ വെല്ലുവിളിക്കുന്നു. വടക്കുകിഴക്കന്‍ ഇന്ത്യ, മ്യാന്‍മര്‍, ചൈന എന്നിവയുടെ ചില ഭാഗങ്ങളില്‍ താമസിക്കുന്ന സിങ്‌ഫോ Read More…

Lifestyle

നവംബറില്‍ ബ്രിട്ടീഷ് രാജകുടുംബം ചുവന്ന പോപ്പി പിന്നുകള്‍ ധരിക്കും ? എന്തിനാണെന്നറിയാമോ?

അടുത്തിടെ, വില്ല്യം രാജകുമാരനും കേറ്റ് മിഡില്‍ടണും മാനസികാരോഗ്യ സംരക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സ്‌കാര്‍ബറോയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അവരുടെ വസ്ത്രത്തില്‍ ഒരു ചുവന്ന പ്രതീകാത്മക പൂക്കള്‍ ഉണ്ടായിരുന്നു. 2020-ല്‍ രാജകുടുംബത്തിലെ തങ്ങളുടെ പദവികള്‍ ഉപേക്ഷിച്ചതായി പ്രഖ്യാപിച്ച ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാര്‍ക്കിളും ഇപ്പോഴും പോപ്പി പിന്നുകള്‍ ധരിക്കുന്ന രീതി തുടര്‍ന്നു. ഇവര്‍ മാത്രമല്ല, ചാള്‍സ് മൂന്നാമന്‍ രാജാവ്, ക്വീന്‍ കണ്‍സോര്‍ട്ട് കാമില, ആനി രാജകുമാരി എന്നിവരും നവംബര്‍ മാസങ്ങളിലെ പൊതുപരിപാടികളില്‍ ഏര്‍പ്പെടുമ്പോള്‍ പോപ്പി പിന്നുകള്‍ ധരിച്ചാണ് ഫോട്ടോയ്ക്ക് നില്‍ക്കാറ്. Read More…

Oddly News

പഴയനാണയങ്ങള്‍ ഉപേക്ഷിക്കാന്‍ വരട്ടെ ; 1933ലെ 1 പെന്നി നാണയത്തിന് വില 140,000 പൗണ്ട്…!

പഴകിയ നാണയങ്ങള്‍ പലപ്പോഴും വിലയില്ലാതാകുകയും ഉപേക്ഷിക്കുകയുമാണ് ചെയ്യാറ്. എന്നാല്‍ ഉപേക്ഷിക്കപ്പെട്ട ഈ പഴയ ശേഖരത്തില്‍ എവിടെയെങ്കിലും 1933 ലെ 1 പെന്നി ബ്രിട്ടീഷ് നാണയം ഉണ്ടോയെന്ന് പരിശോധിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ബ്രിട്ടനിലെ ലേല വെബ്‌സൈറ്റായ ‘റോയല്‍ മിന്റ്’. വെറും സിംഗിള്‍ പെന്നി എന്നാക്ഷേപിച്ച് വലിച്ചെറിയാന്‍ വരട്ടെ അതിന് ചിലപ്പോള്‍ 140,000 പൗണ്ട് വരെ കിട്ടിയേക്കാം. ഓര്‍ഗനൈസേഷന്റെ വെബ്‌സൈറ്റിലെ അപൂര്‍വ നാണയത്തെക്കുറിച്ചുള്ള ഒരു പ്രസ്താവന ഇങ്ങനെയാണ്: ‘1933 ലെ പെന്നി യുകെയില്‍ നിന്നുള്ള ഏറ്റവും പ്രശസ്തമായ നാണയങ്ങളിലൊന്നാണ്.’ റോയല്‍ മിന്റിന്റെ Read More…