അനുമതിയില്ലാതെ ലീവ് എടുക്കുകയും സ്കൂളിൽ ഹാജർ രേഖപ്പെടുത്താൻ മറ്റൊരു സ്ത്രീയെ ചുമതലപെടുത്തുകയും ചെയ്ത സംഭവത്തിൽ അധ്യാപികയ്ക്ക് സസ്‌പെൻഷൻ. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ഭോർ മേഖലയിലെ ഒരു സ്‌കൂളിലെ അധ്യാപികയായ ഭാരതി ദീപക് മോറെയാണ് ഗുരുതരമായ പെരുമാറ്റദൂഷ്യത്തിന്റെ പേരിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതോടെ സസ്‌പെൻഡ് ചെയ്യപ്പെട്ടത്. സ്‌കൂൾ സിഇഒ ഗജാനൻ ഷിൻഡെയും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജ്കുമാർ ബമനെയും സ്‌കൂളിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. പരിശോധനയിൽ മുൻകൂർ ലീവ് അപ്രൂവൽ ഇല്ലാതിരുന്നിട്ടും മോർ ഹാജരാകാത്തതായി കണ്ടെത്തി. എന്നാൽ, ഹാജർ Read More…