ന്യൂഡൽഹി: സൗദി അറേബ്യയിൽ ഇറാൻ നടത്തിയ ഒരു ചെറിയ ഡ്രോൺ ആക്രമണം, ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള പാകിസ്താനെ മിഡിൽ ഈസ്റ്റിലെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചേക്കാം. 2025 സെപ്റ്റംബറിൽ സൗദി അറേബ്യയുമായി ഒപ്പിട്ട കരാർ പാകിസ്താൻ നടപ്പിലാക്കുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം. രണ്ട് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് നേരെയുള്ള ആക്രമണം ഇരുവർക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും എന്നതായിരുന്നു ആ കരാർ. പാകിസ്താന്റെ ഈ ചോദ്യത്തിനുള്ള ഉത്തരം ലോകത്തിന്റെ ഭാവി തന്നെ തീരുമാനിച്ചേക്കാം. കാരണം, സൗദിയുമായുള്ള ‘സ്ട്രാറ്റജിക് മ്യൂച്വൽ Read More…

