Featured Travel

‘ഈജിപ്തിലെ പ്രേതനഗരം’ ; 270,000 അടി വ്യാപിച്ചുകിടക്കുന്ന ശ്മശാനം ; അതില്‍ 300 ലധികം ശവകുടീരങ്ങള്‍

ഈജിപ്തില്‍ 300-ലധികം ശവകുടീരങ്ങളുള്ള ഒരു വലിയ ശ്മശാനം ശാസ്ത്രജ്ഞര്‍ കണ്ടെത്തി, അതിനെ അവര്‍ ‘മരിച്ചവരുടെ നഗരം’ എന്ന് വിളിക്കുന്നു. 4,500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യമായി സ്ഥാപിതമായപ്പോള്‍ അസ്വാന്‍ നഗരം ഒരു പ്രധാന വ്യാപാര, ക്വാറി, സൈനിക മേഖലയായിരുന്നു – എന്നാല്‍ അവിടുത്തെ ജനങ്ങളുടെ ജീവിതം വളരെക്കാലമായി ഒരു രഹസ്യമായി തുടരുന്നു. ശാസ്ത്രജ്ഞരുടെ സംഘം അഞ്ച് വര്‍ഷമായി ഈ സൈറ്റില്‍ പ്രവര്‍ത്തിക്കുന്നു, 30 മുതല്‍ 40 വരെ മമ്മികള്‍ വീതം ഉള്‍പ്പെടുന്ന 900 വര്‍ഷമായി പുനരുപയോഗിക്കപ്പെട്ട് 36 ശവകുടീരങ്ങളാണ് Read More…

Oddly News

ഈജിപ്തിലെ ടുട്ടന്‍ഖാമന്റെ കുടീരം തുറന്നവര്‍ എന്തുകൊണ്ടു മരിച്ചു? രാജാവിന്റെ ‘ശാപം’ കണ്ടുപിടിച്ചു…!

‘മരണങ്ങളുടെ രാജാവ്’ എന്നറിയപ്പെടുന്ന ഈജിപ്തിലെ ടുട്ടന്‍ഖാമുന്‍ രാജാവിന്റെ ശവകുടീരത്തിന്റെ കുപ്രസിദ്ധമായ ശാപവുമായി ബന്ധപ്പെട്ട നിഗൂഡത പരിഹരിച്ചതായി ശാസ്ത്രജ്ഞര്‍. 1922 മുതല്‍ ഈ മമ്മി പര്യവേഷണം നടത്തിയ നിരവധി എക്സ്വേറ്റര്‍മാരുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. കഴിഞ്ഞ മാസം റോസ് ഫെലോസ് ജേണല്‍ ഓഫ് സയന്റിഫിക് എക്സ്പ്ലോറേഷനില്‍ യുറേനിയത്തില്‍ നിന്നുള്ള വികിരണങ്ങളും വിഷ മാലിന്യങ്ങളും ശവകുടീരത്തില്‍ നിന്ന് പുറത്തേക്ക് വന്നതാണ് കാരണമെന്നാണ് പറഞ്ഞിരിക്കുന്നത്. ന്യൂയോര്‍ക്ക് പോസ്റ്റ് ആക്‌സസ് ചെയ്ത പഠനമനുസരിച്ച് 3,000 വര്‍ഷത്തിലേറെയായി മുദ്രയിട്ടിരിക്കുന്ന ഈ ശവകുടീരം വളരെ ഉയര്‍ന്ന Read More…

Oddly News

വീര്യം കൂടിയ മയക്കുമരുന്ന് ഉണ്ടാക്കാന്‍ അസ്ഥികള്‍ ; സിയാറാലിയോണില്‍ മാന്തിയത് ആയിരക്കണക്കിന് കല്ലറകള്‍

മനുഷ്യന്റെ അസ്ഥി ഉപയോഗിച്ച് അതിശക്തമായ ഒരു സൈക്കോ ആക്ടീവ് മയക്കുമരുന്ന് നിര്‍മ്മിച്ചെടുക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ആഫ്രിക്കന്‍ രാജ്യമായ സിയാറാലിയോണില്‍ ഡീലര്‍മാര്‍ തകര്‍ത്തത് ആയിരക്കണക്കിന് കല്ലറകള്‍. ആവശ്യാനുസരണം അസ്ഥികൂടങ്ങള്‍ കണ്ടെത്തുന്നതിനായി ശവക്കുഴി തോണ്ടല്‍ വ്യാപകമായതോടെ സര്‍ക്കാര്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആറ് വര്‍ഷം മുമ്പ് പശ്ചിമാഫ്രിക്കന്‍ രാജ്യത്ത് ആദ്യമായി പ്രത്യക്ഷപ്പെട്ട ‘കുഷ്’ എന്ന് വിളിക്കപ്പെടുന്ന മയക്കുമരുന്നാണ് പ്രശ്‌നക്കാരന്‍. പലതരം വിഷ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചെടുക്കുന്ന ഇതിന്റെ പ്രധാന ചേരുവകളിലൊന്ന് മനുഷ്യന്റെ അസ്ഥിയാണ്. ‘സോംബി’ മയക്കുമരുന്ന് ഉല്‍പാദനത്തിനായി അസ്ഥികൂടങ്ങള്‍ പുറത്തെടുക്കുന്നത് Read More…

Oddly News

1,200 വര്‍ഷത്തെ പഴക്കമുള്ള ശവകുടീരം ; മനുഷ്യബലിയ്‌ക്കൊപ്പം കണ്ടെത്തിയത് സ്വര്‍ണ്ണനിധിയും

പനാമയില്‍ 1,200 വര്‍ഷത്തെ പഴക്കമുള്ള ശവകുടീരം കണ്ടെത്തിയിരിയ്ക്കുകയാണ് പുരാവസ്തു ഗവേഷകര്‍. കോക്ലെ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന ഇപ്പോള്‍ ഖനനം നടക്കുന്ന എല്‍ കാനോ ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക്, പനാമ സിറ്റിയില്‍ നിന്ന് ഏകദേശം 100 മൈല്‍ തെക്കുപടിഞ്ഞാറാണ്. ഗവേഷകര്‍ കണ്ടെത്തിയ ശവകുടീരത്തേക്കാള്‍ അതില്‍ കണ്ടെത്തിയ സ്വര്‍ണ്ണമാണ് പുരാവസ്തു ഗവേഷകരുടെ കണ്ണ് തള്ളിച്ചത്. ശവകുടീരം പ്രാദേശിക കോക്ലെ സംസ്‌കാരത്തില്‍ നിന്നുള്ള ഒരു പ്രധാന മേധാവിയുടേത് ആയിരിക്കാമെന്ന് എല്‍ കാനോ ഫൗണ്ടേഷന്റെ ഫേസ്ബുക്ക് പേജില്‍ പറയുന്നു. അടക്കം ചെയ്യപ്പെട്ട വ്യക്തിക്ക് 30 Read More…