The Origin Story

വടാപാവിന്റെ വേരുകൾ മുംബൈയിൽ മാത്രമല്ല! തെരുവുഭക്ഷണത്തിന്റെ ആഗോള ചരിത്രം വെളിപ്പെടുത്തി നരവംശശാസ്ത്രജ്ഞൻ

മുംബൈ നഗരത്തെ ഒറ്റ വാക്കില്‍ വിവരിക്കാൻ പറഞ്ഞാൽ, അത് ഒരുപക്ഷേ ‘വടാപാവ്’ എന്നായിരിക്കും മറുപടി. പല അടുക്കുകളായി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചേരുവകൾ കൊണ്ടു നിറച്ച, എന്നാൽ പൂർണ്ണമായും മുംബൈ ശൈലിയിലുള്ളതുമായ ഈ വിഭവം വെറുമൊരു തെരുവുഭക്ഷണമല്ല. ലോക്കൽ ട്രെയിനുകളുടെ ഇരമ്പലിനിടയിൽ, ഒരു കടത്തിണ്ണയിൽ നിന്ന് കടലാസ്സിൽ പൊതിഞ്ഞു കഴിക്കുന്ന ഈ ലഘുഭക്ഷണത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട്. ഭക്ഷണത്തിന്റേയും പാചക ചരിത്രത്തിന്റേയും പാനൽ ചർച്ചയ്ക്ക് ശേഷം ഫ്രീ പ്രസ് ജേണലിനോട് സംസാരിക്കവെയാണ് നരവംശശാസ്ത്രജ്ഞനായ കുരുഷ് എഫ്. Read More…

Featured The Origin Story

ഗൂഗിളിൽ ‘6 7’ എന്ന് ടൈപ്പ് ചെയ്താൽ സ്ക്രീൻ തുള്ളിച്ചാടും ! ഈ വൈറൽ മീമിന് പിന്നിലെ കഥയറിയാം

നിങ്ങൾ ഗൂഗിളിൽ ‘6 7’ എന്ന് ടൈപ്പ് ചെയ്ത് എന്റർ അടിക്കുന്നു എന്ന് കരുതുക. സെർച്ച് റിസൾട്ട് വരുന്നതിന് പകരം പെട്ടെന്ന് നിങ്ങളുടെ സ്ക്രീൻ മുകളിലേക്കും താഴേക്കും തുള്ളിച്ചാടാൻ തുടങ്ങുന്നു. വളരെ ചെറിയൊരു ചലനമാണെങ്കിലും സ്ക്രീൻ താളാത്മകമായി ആടുന്നത് നിങ്ങൾക്ക് വ്യക്തമായി കാണാം. ബ്രൗസറിന് എന്തെങ്കിലും തകരാർ പറ്റിയതാണോ അതോ ലാപ്ടോപ്പ് പണിമുടക്കിയതാണോ എന്ന് ഒരു നിമിഷം നിങ്ങൾ സംശയിച്ചേക്കാം. എന്നാൽ പേടിക്കേണ്ട, ഒന്നും സംഭവിച്ചിട്ടില്ല. വർഷങ്ങളായി ഇന്റർനെറ്റിൽ തരംഗമായി നിൽക്കുന്ന ഒരു മീമിന് (Meme) ഗൂഗിൾ Read More…

The Origin Story

മനുഷ്യര്‍ തീ ഉണ്ടാക്കാന്‍ പഠിച്ചത്‌ 4 ലക്ഷം വര്‍ഷം മുമ്പ്‌, ഉപയോഗിച്ച കല്ലുകള്‍ കണ്ടെത്തി

ലണ്ടന്‍: മനുഷ്യര്‍ തീ ഉണ്ടാക്കാന്‍ പഠിച്ചത്‌ നാലു ലക്ഷം വര്‍ഷം മുമ്പ്‌. മനുഷ്യര്‍ തീ ഉണ്ടാക്കാന്‍ തുടങ്ങിയതിന്റെ ഏറ്റവും പഴക്കം ചെന്ന തെളിവ്‌ കിഴക്കന്‍ ഇംഗ്ലണ്ടിലെ ബാര്‍നാം ഗ്രാമത്തില്‍നിന്നു ഗവേഷകര്‍ക്കു ലഭിച്ചു. 50,000 വര്‍ഷം മുമ്പാണു മനുഷ്യന്‍ തീ ഉണ്ടാക്കിത്തുടങ്ങിയതെന്നായിരുന്നു നിഗമനം. അതാണു ബ്രിട്ടീഷ്‌ മ്യൂസിയത്തിലെ ഗവേഷകര്‍ തിരുത്തിയത്‌. തീ ഉണ്ടാക്കാനുള്ള കഴിവ്‌ മനുഷ്യരാശിയുടെ ചരിത്രത്തില്‍ വഴിത്തിരിവായിരുന്നു. അത്‌ തണുപ്പകറ്റാനും, ഭക്ഷണം പാചകം ചെയ്യാനും സഹായിച്ചു. അത്‌ തലച്ചോറിന്റെ വളര്‍ച്ചയ്‌ക്കും കാരണമായി. അതിജീവനത്തിനുവേണ്ടി കഷ്‌ടപ്പെടുന്ന മൃഗങ്ങള്‍ എന്ന Read More…

Featured The Origin Story

“ടെററിസം” എന്ന വാക്ക് എവിടെ നിന്ന് വന്നു? ആദ്യകാല ‘ഭീകരവാദികൾ’ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍! ഭീകരവാദം എന്ന വാക്കിന്റെ ഉത്ഭവം

ജമ്മു കാശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിനുശേഷം കഴിഞ്ഞ ദിവസം നടന്ന ചെങ്കോട്ടയിലെ കാര്‍ ബോംബ് സ്ഫോടനത്തോടെ മിക്കവാറും എല്ലാ ദിവസവും “ഭീകരവാദം” (ടെററിസം) എന്ന വാക്ക് വാർത്താ തലക്കെട്ടുകളിലും, രാഷ്ട്രീയ ചർച്ചകളിലും, അന്താരാഷ്ട്ര റിപ്പോർട്ടുകളിലും പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ ഈ വാക്കിന്റെ യഥാർത്ഥ ഉത്ഭവത്തെക്കുറിച്ചും അത് ഭയവുമായും അക്രമവുമായും എങ്ങനെ ബന്ധപ്പെട്ടു എന്നും നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സംഘര്‍ഷത്തിൽ നിന്നും, രാഷ്ട്രീയത്തില്‍നിന്നും, ഭയത്തെ ഒരു ആയുധമായി ഉപയോഗിക്കുന്നതിൽ നിന്നും പിറവിയെടുത്ത ഈ പദത്തിന് രണ്ട് നൂറ്റാണ്ടിലധികം നീണ്ടുനിൽക്കുന്നതും അസ്വസ്ഥതയുണ്ടാക്കുന്നതുമായ ഒരു Read More…

The Origin Story

ആദ്യ ഫാൽക്കെ അവാർഡ് നേടിയത് ആരാണ്? പരമോന്നത ബഹുമതിയെക്കുറിച്ച് രസകരമായ ഒരു വസ്തുത

ഇന്ത്യന്‍ സിനിമയ്ക്കു നല്‍കുന്ന സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരമായ ദാദാസാഹെബ് ഫാൽക്കെ അവാർഡ് 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് വിതരണ​ ചടങ്ങില്‍ മലയാളത്തിന്റെ അഭിനയവിസ്മയം മോഹൻലാൽ ഏറ്റുവാങ്ങി. എന്നാൽ ഈ പരമോന്നത ചലച്ചിത്ര പുരസ്കാരം ആദ്യമായി ആർക്കാണ് ലഭിച്ചതെന്ന് അറിയാമോ? ഇന്ത്യയിലെ ഏറ്റവും വലിയ സിനിമാ പുരസ്കാരമാണ് ദാദാസാഹെബ് ഫാൽക്കെ അവാർഡ്. ഓരോ വർഷവും ദേശീയ ചലച്ചിത്ര അവാർഡ് വേളയിൽ ഇന്ത്യാ ഗവൺമെന്റാണ് ഇത് സമ്മാനിക്കുന്നത്. ‘ഇന്ത്യൻ സിനിമയുടെ പിതാവ്’ എന്ന് അറിയപ്പെടുന്ന ധുണ്ടിരാജ് ഗോവിന്ദ് ഫാൽക്കെയുടെ സ്മരണാർത്ഥം Read More…

Featured The Origin Story

കേരളത്തില്‍ ചപ്പാത്തി വന്നതിന്റെ കഥ; ചരിത്രസംഭവത്തിനൊപ്പം വിളമ്പിയ രുചി പാരമ്പര്യത്തില്‍ അലിഞ്ഞുചേര്‍ന്നു

പതിവായി ചോറ് കഴിക്കുകയും വ്യത്യസ്തതയ്ക്കായി ചപ്പാത്തിയും ചിക്കനും രുചിക്കുകയും ചെയ്യുന്ന മലയാളിയുടെ പ്രിയപ്പെട്ട ചപ്പാത്തിയുടെ ജന്മസ്ഥലം ഹരിയാനയാണെന്നാണ് കരുതപ്പെടുന്നത്. ചപ്പാത്തി മലയാളിയുടെ ഇഷ്ടപ്പെട്ട വിഭവമായി മാറിയിട്ട് വര്‍ഷം 101 വര്‍ഷമായി. 1924 ഏപ്രില്‍ 29 നായിരുന്നു ചപ്പാത്തിയുടെ കേരളത്തിലെ ഉദയം. കേരളത്തിന്റെ നവോത്ഥാനചരിത്രങ്ങളില്‍ ഇടം നേടിയിട്ടുള്ള ഒരു സുപ്രധാന സംഭവമാണ് വടക്കേ ഇന്ത്യയിലെ പ്രിയപ്പെട്ട ഭക്ഷണത്തെ കേരളത്തിന്റെ തീന്‍മേശയിലേക്ക് എത്തിച്ചത്. സമരം കൊടുമ്പിരികൊണ്ടിരുന്ന കാലത്ത് 1924 ഏപ്രിലില്‍ അമൃത്സറിൽ നിന്ന് സർദാർ ലാല് സിംഗിന്റെയും ബാബാ കൃപാൽ Read More…

Uncategorized

ഇന്ത്യയിലെ ആദ്യത്തെ ഡബിൾ ഡെക്കർ ട്രെയിൻ, ഓടിത്തുടങ്ങിയത് 1979 ഡിസംബർ 18 ന്

ഇന്ത്യന്‍ സർക്കാരിന്റെ ഏറ്റവും വലിയ വരുമാന സ്രോതസ്സുകളിൽ ഒന്നാണ് ഇന്ത്യൻ റെയിൽവേ. യാത്രക്കാരെ ആകര്‍ഷിക്കുവാനും കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളിക്കുവാനും വേണ്ടി തിരഞ്ഞെടുത്ത റൂട്ടുകളില്‍ അവതരിപ്പിച്ച ഡബിൾ ഡെക്കർ ട്രെയിൻ റെയില്‍വേയുടെ വിജയകരമായ ഒരു ​‍പരീക്ഷണമായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ഡബിൾ ഡെക്കർ ട്രെയിന്‍ എന്നാണ് ഓടിത്തുടങ്ങിയത്? 1979 ഡിസംബർ 18 നാണ് ഡബിൾ ഡെക്കർ കോച്ചുകൾ ഘടിപ്പിച്ച ആദ്യത്തെ ട്രെയിൻ ഫ്ലയിംഗ് റാണി എക്സ്പ്രസ് ആരംഭിച്ചത്. സൂറത്തിനും മുംബൈ സെൻട്രലിനും ഇടയിൽ 263 കിലോമീറ്റർ ദൂരം ഏകദേശം 4 Read More…

The Origin Story

പ്രായം 170 കഴിഞ്ഞിട്ടും ഇന്നും ഫാഷൻ പ്രേമികൾക്കു പ്രിയം, ട്രെൻഡായ ജീൻസിന്റെ കഥ

ജീന്‍സിന് യുവതീ യുവാക്കളുടെ ഇടയില്‍ ഒരു പ്രത്യേക ഫാന്‍ ബേസ് തന്നെയുണ്ടല്ലേ. 170 വര്‍ഷത്തിലേറെ പഴക്കമുള്ള ഒരു വസ്ത്രത്തിന് കാലങ്ങള്‍ക്കിപ്പുറവും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.1850ല്‍ കലിഫോര്‍ണിയയിലെ ഖനിത്തൊഴിലാളികള്‍ക്കായി ഒരുക്കിയ ഡെനിംവസ്ത്രങ്ങള്‍ യൂത്തിന്റെ ഫാഷന്‍ ഐക്കണായി മാറിയതെങ്ങനെയാണ്? ഡെനിം ജീന്‍സിന്റെ പിറവിക്ക് കാരണമായത് ലെവി സ്‌ട്രോസ് എന്ന അമേരിക്കന്‍ വസ്ത്രവ്യാപാരിയാണ്. ഖനിത്തൊഴിലാളികള്‍ക്ക് വസ്ത്രം തുന്നാനുള്ള തുണിയും ബട്ടന്‍സും സിബുമൊക്കെ നല്‍കിയത് ഇദ്ദേഹമായിരുന്നു. എന്നാല്‍ വസ്ത്രങ്ങള്‍ വേഗം നശിച്ചുപോകുന്നുവെന്ന പരാതി ഉയര്‍ന്നതിന് പിന്നാലെ കൂടുതല്‍ കട്ടിയുള്ള തുണി ഉപയോഗിച്ച് വസ്ത്രം Read More…

Featured The Origin Story

ഐസ് സ്റ്റിക്ക് കണ്ടുപിടിച്ചത് 11 വയസ്സുള്ള ഒരു കുട്ടി! ഒരു തണുത്ത രാത്രി നല്‍കിയ മനോഹര സമ്മാനം

പോപ്‌സിക്കളിള്‍ എന്ന പേരില്‍ വിളിക്കുന്ന ലോകത്തിലെ കുട്ടികളുടെ പ്രിയപ്പെട്ട ഐസ്‌ക്രീമിനെ നമ്മുടെ നാട്ടില്‍ വിളിച്ചിരുന്നത് , സ്റ്റിക്ക് ഐസ്, ഐസ് സ്റ്റിക്ക് എന്നൊക്കെയാണ്. പ്രശസ്തമായ ഈ ഐസ്‌ക്രീമിന്റെ ജനനം വളരെ ആകസ്മികമായിയാണ്. 11 വയസ്സുള്ള ഒരു കുട്ടിയാണ് ഈ കണ്ടെത്തല്‍ നടത്തിയതെന്ന് വിശ്വസിക്കാനായി സാധിക്കുമോ? 1905ല്‍ ആയിരുന്നു ഈ സംഭവം. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ഫ്രാങ്ക് എപ്പേഴ്‌സ് എന്ന കുട്ടി ഒരു ഗ്ലാസ് നിറയെ മധുരപാനീയത്തില്‍ നിറയെ സ്റ്റിക്ക് വെച്ച് കറക്കികളിച്ചതിന് ശേഷം അത് കുടിക്കാതെ വീടിന്റെ വെളിയില്‍ Read More…