തെലങ്കാനയിലെ വാറങ്കലിൽ ഗർഭിണിയായ യുവതിയെയും രണ്ട് പെൺമക്കളെയും സ്വിമ്മിങ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. കേസിൽ യുവതിയുടെ ഭർത്താവ് അസ്ഹറുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് 26 വയസ്സുള്ള ഫർഹാത്തും എട്ടും ആറും വയസ്സുള്ള മക്കളായ ഉമേറ, അയേഷ എന്നിവരും വാറങ്കൽ-ഖമ്മം ദേശീയപാതയ്ക്ക് സമീപമുള്ള പൂളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതും വാടകയ്ക്ക് നൽകാറുള്ളതുമായ കൃത്രിമക്കുളത്തിലാണ് ഇവരെ കണ്ടെത്തിയത്. രാത്രി ബന്ധുക്കൾക്കൊപ്പം പൂളിനടുത്തെത്തിയ ഇവർ മിനിറ്റുകൾക്കുള്ളിൽ അപകടത്തിൽപ്പെട്ടതായാണ് പുറംലോകം Read More…

