ഡോക്‌ടർ, എഞ്ചിനീയർ, ടീച്ചർ തുടങ്ങി പരമ്പരാഗത തൊഴിൽ മാർഗങ്ങളിൽ നിന്ന് വ്യത്യസ്തമായി ചിന്തിച്ച് പണം സമ്പാദിക്കുന്നവരാണ് ഇന്നത്തെ ചെറുപ്പക്കാർ. സമൂഹമാദ്ധ്യമ ഇൻഫ്ളുവൻസർമാർ, ഓൺലൈൻ ഷോപ്പിംഗ് ബിസിനസ് തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. ഇപ്പോഴിതാ ലോകത്ത് മറ്റൊരിടത്തും പരീക്ഷിക്കാത്ത ഉപജീവനമാർഗത്തിലൂടെ പണം സമ്പാദിക്കുകയാണ് ഒരു യുവതി. കുഞ്ഞുങ്ങൾക്ക് പേരിടുന്നത് കരിയറാക്കി മാറ്റിയിരിക്കുകയാണ് സാൻ ഫ്രാൻസിസ്കോയിലെ കൺസൾട്ടന്റായ ടെയ്‌ലർ എ ഹംഫ്രി. മാതാപിതാക്കളെ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് പേരിടാൻ സഹായിക്കുന്നതിന് 30,000 ഡോളർ (26,64,889 രൂപ) വരെയാണ് ടെയ്‌ലർ ഈടാക്കുന്നത്. മുൻപ് മാർക്കറ്റിംഗ്, Read More…

