Crime

‘അവന്‍ മരിക്കുന്നില്ല, ഇനി എന്തുചെയ്യും’; ഭര്‍ത്താവിന്‍റെ കൊലയ്ക്കിടെ കാമുകന് ഭാര്യയുടെ മെസേജ്

ന്യൂഡല്‍ഹി: യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്‌റ്റില്‍. വൈദ്യൂതാഘാതമേറ്റു മരിച്ചെന്നു കരുതിയ കേസാണു കൊലപാതകമാണെന്നു കണ്ടെത്തിയത്‌. കരണ്‍ ദേവ്‌(36) മരിച്ച കേസിലാണു ഭാര്യ സുഷ്‌മിതയും കാമുകന്‍ രാഹുലും അറസ്‌റ്റിലായത്‌. വൈദ്യുതാഘാതമേറ്റ് മരിച്ച കരണ്‍ ദേവിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത് ഭാര്യയും ബന്ധുവും തമ്മിലുള്ള ഇന്‍സ്റ്റഗ്രാം സംഭാഷണങ്ങള്‍ പുറത്തായതിന് പിന്നാലെ. ഒന്നിച്ചുജീവിക്കാന്‍ വേണ്ടിയാണ് ഭാര്യയായ സുസ്മിതയും ബന്ധുവായ രാഹുലും ചേര്‍ന്ന് കരണിനെ ഇല്ലാതാക്കുന്നത്. കൊലപാതകം ആസൂത്രണം ചെയ്തതിന്റെ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. അത്താഴത്തിനിടെ ഉറക്കഗുളികകൾ നൽകിയായിരുന്നു കൊലപാതക. Read More…

Featured Health

വർഷം 70 ലക്ഷം ആളുകൾ അകാലത്തിൽ മരിക്കുന്നു ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുഎൻ റിപ്പോർട്ട്

അന്തരീക്ഷത്തിലുള്ള പൊടിപടലങ്ങള്‍, പൊടിക്കാറ്റുകൾ എന്നിവ 150-ലധികം രാജ്യങ്ങളിലായി ഏകദേശം 330 ദശലക്ഷം ആളുകളുടെ ആരോഗ്യത്തെ ബാധിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ ഏജൻസിയായ ലോക കാലാവസ്ഥാ ഓർഗനൈസേഷൻ (WMO. ഇത് മനുഷ്യരുടെ ആരോഗ്യത്തിലും സമ്പദ്‌വ്യവസ്ഥ, പരിസ്ഥിതി എന്നിവയിലും ഗുരുതരമായ സ്വാധീനം ചെലുത്തുന്നു. WMO എന്താണ് പറയുന്നത്? WMO പ്രതിനിധി ലോറ പാറ്റേഴ്സൺ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പറഞ്ഞത്, ഓരോ വർഷവും ഏകദേശം 2 ബില്യൺ ടൺ പൊടി അന്തരീക്ഷത്തിലേക്ക് എത്തുന്നു എന്നാണ്. ഇത് ഈജിപ്തിലെ 300 ഗിസ പിരമിഡുകൾക്ക് തുല്യമാണ്. ലോകത്തെ 80 Read More…

Oddly News

നിർമാണത്തെ ചൊല്ലി തർക്കം: മുടിയിൽ പിടിച്ച് വലിച്ചും പരസ്പരം ആക്രമിച്ചും സ്ത്രീകൾ, പൂനെയിൽ നിന്നുള്ള ദൃശ്യങ്ങൾ

ഹൗസിംഗ് സൊസൈറ്റികളിൽ അവിടുത്തെ താമസക്കാർ തമ്മിൽ പരസ്പരം തർക്കിക്കുന്നതും ബഹളം ഉണ്ടാക്കുന്നതുമായ ഒട്ടനവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ നാം കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ഇത്തരത്തിൽ പൂനെയിലെ ഒരു സൊസൈറ്റിയിലെ അംഗങ്ങൾ പരസ്പരം അക്രമാസക്തമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങളാണ് വൻ ചർച്ചയാകുന്നത്. പാർക്കിംഗ് ലോട്ടിലെ അനധികൃത നിർമ്മാണം നീക്കം ചെയ്യുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ സ്ത്രീകൾ പരസ്പരം മർദിക്കുകയും മുടി വലിച്ചു ആക്രമിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണിത്. ഏപ്രിൽ 11 നാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സകാലിന്റെ റിപ്പോർട്ട് അനുസരിച്ച്, വീഡിയോ പൂനെയിലെ ധൈരി പ്രദേശത്തുള്ള Read More…