The Origin Story

വിക്‌ടോറിയന്‍ ലണ്ടനെ വിറപ്പിച്ച സീരിയല്‍ കില്ലറെ കണ്ടെത്തി; അഴിഞ്ഞത് 137 വര്‍ഷം പഴക്കമുള്ള കേസിലെ നിഗൂഡത

ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള നിഗൂഢതകളിലൊന്ന് വെളിപ്പെടുത്തി, കുപ്രസിദ്ധ സീരിയല്‍ കില്ലറെ 137 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി. 1800-കളുടെ അവസാനത്തില്‍ വിക്ടോറിയന്‍ ലണ്ടനിലെ ഈസ്റ്റ് എന്‍ഡിനെ ഭീതിയിലാഴ്ത്തിയ കുപ്രസിദ്ധ സീരിയല്‍ കില്ലര്‍ ‘ജാക്ക് ദി റിപ്പര്‍’ എന്ന് മാത്രം പരാമര്‍ശമുണ്ടായിരുന്നയാളുടെ ഐഡന്റിറ്റിയാണ് ഒടുവില്‍ വിദഗ്ദ്ധര്‍ പുറത്തുവിട്ടിരിക്കുന്നത്. അഞ്ച് സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത കൊലയാളി 3-കാരനായ പോളിഷ് കുടിയേറ്റക്കാരനായ ആരോണ്‍ കോസ്മിന്‍സ്‌കി എന്നയാളാണെന്നാണ് കണ്ടെത്തിയത്. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്ത ഷാളില്‍ നിന്നുള്ള ഡിഎന്‍എ Read More…

Crime

18 പേരെ കൊന്ന സീരിയല്‍ കില്ലറെ ഒടുവില്‍ പൊക്കി; കൊലയാളി ചന്ദര്‍കാന്ത് ഝായെക്കുറിച്ച് കേട്ടിട്ടുണ്ടോ?

ഡല്‍ഹിയിലെ കശാപ്പുകാരന്‍ എന്നറിയപ്പെടുന്ന 18 പേരെ കൊലപ്പെടുത്തിയ ബീഹാറില്‍ നിന്നുള്ള പരമ്പര കൊലയാളി ചന്ദര്‍കാന്ത് ഝായെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇന്ത്യ കണ്ട ഏറ്റവും വലിയ സീരിയല്‍ കില്ലര്‍മാരില്‍ ഒരാളായ ഝാ പരോളിലിറങ്ങി മുങ്ങുകയും ശനിയാഴ്ച ക്രൈംബ്രാഞ്ച് ഇയാളെ പിടികൂടുകയും ചെയ്തു. 2023ല്‍ പരോള്‍ കിട്ടിയശേഷം ഒളിച്ചോടിയ സീരിയല്‍ കില്ലര്‍ മൂന്ന് കൊലപാതക കേസുകളില്‍ ജീവപര്യന്തം തടവ് അനുഭവിച്ചു വരുന്നതിനിടയിലായിരുന്നു പരോളില്‍ ഇറങ്ങി മുങ്ങിയത്. 2023ല്‍ പരോള്‍ കിട്ടിയശേഷം ഒളിച്ചോടിയ ‘ഡല്‍ഹിയിലെ കശാപ്പ്’ എന്നറിയപ്പെടുന്ന സീരിയല്‍ കില്ലര്‍ മൂന്ന് കൊലപാതക Read More…

Crime

ഭാര്യ ഉള്‍പ്പെടെ 42 പേരെ കൊലപ്പെടുത്തിയ കെനിയന്‍ സീരിയല്‍ കില്ലര്‍ ‘വാമ്പയര്‍’ ജയില്‍ ചാടി

ഭാര്യ ഉള്‍പ്പെടെ 42 സ്ത്രീകളെ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തിയ കെനിയന്‍ സീരിയല്‍ കില്ലര്‍ ‘വാമ്പയര്‍’ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതായി അധികൃതര്‍. ക്വയര്‍ ഏരിയയില്‍ പ്ലാസ്റ്റിക് ചാക്കില്‍ നിറച്ച നിലയില്‍ 10 മൃതദേഹങ്ങളും നിരവധി ശരീരഭാഗങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്ന് ജൂലൈയില്‍ അറസ്റ്റ് ചെയ്ത ശേഷം കോളിന്‍സ് ജുമൈസി ഖലുഷ നെയ്‌റോബിയില്‍ തടവിലായിരുന്നു. ചൊവ്വാഴ്ച രാവിലെ, 33 കാരനും മറ്റ് 12 തടവുകാരും ജയിലില്‍ നിന്നും രക്ഷപ്പെട്ടതായി ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് മേധാവി മുഹമ്മദ് അമീന്‍ പറഞ്ഞു. Read More…