Oddly News

കടലില്‍ കുടുങ്ങിയത് 438 ദിവസം! അതിജീവിച്ചത് പക്ഷികളുടെ രക്തം കുടിച്ചും കടലാമകളെ തിന്നും, നാവികന്റെ കഥ വിശ്വസിക്കാതെ ലോകം

ജീവന്‍ നിലനിര്‍ത്താന്‍ ആമകളുടെയും പക്ഷികളുടെയും രക്തവും മാംസവും, അവസാനം വിശപ്പ് സഹിക്കാനാകാതെ അത്രയുംനാള്‍ കൂടെയുണ്ടായിരുന്ന സഹജീവിയുടെ മരണശേഷം ആ മൃതദേഹം പച്ചയ്ക്ക് ഭക്ഷിക്കേണ്ടി വരിക! 438 ദിവസം കടലില്‍ കുടുങ്ങിപ്പോകുകയും ഒടുവില്‍ അതിജീവിച്ച് കരയില്‍ എത്തുകയും ചെയ്‌തെന്ന നാവികന്‍ പറയുന്ന അവിശ്വസനീയമായ കഥ വിശ്വസിക്കാതെ ലോകം. ഹോളിവുഡ് സൂപ്പര്‍ഹിറ്റായ ടോം ഹാങ്ക്‌സിന്റെ ‘കാസ്റ്റ് എവേ’ സിനിമയെ വെല്ലുന്ന ജീവിത കഥയില്‍ ജോസ് സാല്‍വഡോര്‍ അല്‍വാരങ്ക എന്നയാളാണ് നായകന്‍. ആരും വിശ്വസിക്കാന്‍ കൂട്ടാക്കാത്ത ഈ കഥ പക്ഷേ മുന്‍ Read More…

Oddly News

ചൂടില്‍ നിന്നും രക്ഷനേടാന്‍ കടലില്‍ ചാടി, ഉറങ്ങിപ്പോയി; എയര്‍ട്യൂബില്‍ ഒഴുകി നടന്നത് 19 മണിക്കൂര്‍…!

ജോലിസ്ഥലത്തെ ചൂടില്‍ നിന്നും രക്ഷനേടാന്‍ കടലില്‍ ചാടിയ 58 കാരന്‍ എയര്‍ ട്യൂബില്‍ കിടന്ന് ഉറങ്ങിയതിനെ തുടര്‍ന്ന് തിരയില്‍പെട്ട് പുറംകടലില്‍കഴിഞ്ഞത് 19 മണിക്കൂര്‍. തായ്‌വാനില്‍ ഉണ്ടായ സംഭവത്തില്‍ തീരത്ത് നിന്ന് കുറച്ച് മൈലുകള്‍ അകലെ മഴവില്ലിന്റെ നിറമുള്ള നീന്തല്‍ വളയത്തില്‍ പിടിച്ചുകിടന്ന ഇയാളെ ജൂലൈ 7 ന്, ന്യൂ തായ്പേയ് തുറമുഖത്തേക്ക് പോകുന്ന ഒരു മത്സ്യബന്ധന ബോട്ടാണ് രക്ഷപ്പെടുത്തിയത്. ഹോംഗ് നാന്‍ എന്നയാളെ രക്ഷപ്പെടുത്തിയത് വാന്‍ലി പ്രിന്‍സസ് 168 എന്ന ബോട്ടാണ്. തീരത്ത് നിന്ന് കുറച്ച് മൈലുകള്‍ Read More…

Oddly News

68,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കടല്‍ തന്നെ അപ്രത്യക്ഷമായി ; 2010 ല്‍ പൂര്‍ണ്ണമായും മരിച്ചു…!

കാലാവസ്ഥാ വ്യതിയാനം മൂലം ഒരു കടല്‍ തന്നെ അപ്രത്യക്ഷമായ കഥ കേട്ടിട്ടുണ്ടോ? മനുഷ്യന്റെ ചൂഷണത്തിന് കാലാവസ്ഥയെ പ്രതികൂലമാക്കി പ്രകൃതി എങ്ങിനെയാണ് തിരിച്ചടിക്കുന്നതെന്ന് കസാക്കിസ്ഥാനും ഉസ്‌ബെക്കിസ്ഥാനും ഇടയിലുള്ള 68,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ടായിരുന്ന ‘ആറല്‍ സീ’ യുടെ വിധിയാണ് ഏറ്റവും വലിയ ഉദാഹരണം. 2010 ഓടെ ഈ ജലാശയം പൂര്‍ണ്ണമായും വറ്റിപ്പോയി. 68,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ആറല്‍ സീ ലോകത്തിലെ നാലാമത്തെ വലിയ ഉള്‍നാടന്‍ ജലാശയമായിരുന്നു. 1960-കളില്‍ സോവിയറ്റ് ജലസേചന പദ്ധതികള്‍ വഴി അതിനെ പോഷിപ്പിക്കുന്ന നദികള്‍ Read More…

Oddly News

അനുദിനം വെള്ളത്തിനടിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന നഗരം ; 11 ദശലക്ഷം താമസക്കാര്‍ക്ക് കുടിവെള്ളം പോലുമില്ല

ഇന്തോനേഷ്യയുടെ തലസ്ഥാന നഗരമായ ജക്കാര്‍ത്തയുമായി താരമത്യപ്പെടുത്താന്‍ ഭൂമിയില്‍ ഒരു സ്ഥലം പോലുമില്ല. ഗ്രഹത്തിലെ ഏറ്റവും വേഗത്തില്‍ മുങ്ങുന്ന മെഗാസിറ്റിയെന്ന ഖ്യാതിയാണ് ജക്കാര്‍ത്തയ്ക്ക്. കാല്‍നൂറ്റാണ്ടിനിടയില്‍ ഇവിടെ ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശങ്ങള്‍ കടലാക്രമണത്തില്‍ 16 അടിയിലധികമാണ് താഴ്ന്നത്. ജാവ കടലിനെ തടഞ്ഞുനിര്‍ത്താന്‍ 2030 വരെയാണ് ശാസ്ത്രജ്ഞര്‍ നല്‍കിയിട്ടുള്ള സമയം. 11 ദശലക്ഷം ആള്‍ക്കാര്‍ താമസിക്കുന്ന ഇവിടെ മൂന്നിലൊന്ന് പ്രദേശത്തും കുടിവെള്ളം പോലും ലഭ്യമല്ല. ഇതോടെ നഗരത്തില്‍ വ്യാപകമായി മാറിയിട്ടുള്ള ആയിരക്കണക്കിന് അനധികൃത കിണറുകളെയാണ് ജനങ്ങള്‍ ആശ്രയിക്കുന്നത്. ഈ പ്രവര്‍ത്തി Read More…