Featured Oddly News

നേപ്പാളില്‍ പല്ലുവേദനയ്ക്ക് ഒരു ദേവി…! ദന്തപ്രശ്‌നങ്ങള്‍ക്ക് മരത്തടിയില്‍ നാണയങ്ങള്‍ കാണിക്ക

ഓരോരോ രാജ്യങ്ങളിലും തനത് ആത്മീയതയും വിശ്വാസങ്ങളുുണ്ട്. ഇന്ത്യയോട് ചേര്‍ന്നുകിടക്കുന്ന നേപ്പാളില്‍ തലസ്ഥാന നഗരമായ കാഠ്മണ്ഡുവില്‍ പല്ലുവേദനയുടെ രക്ഷാധികാരിയായ ദേവിയുണ്ട്. ഇവിടെ വൈശാ ദേവിയുടെ ഒരു പ്രത്യേക ആരാധനാലയമുണ്ട്. അവിടെ ദന്തസംബന്ധമായ പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്ന ആളുകള്‍ ഒരു പഴയ മരത്തടിയില്‍ നാണയങ്ങള്‍ വഴിപാടായി ഇടുന്നു. കാഠ്മണ്ഡുവിലെ ഇടുങ്ങിയ തെരുവില്‍, തമേലിനും കാഠ്മണ്ഡു ദര്‍ബാര്‍ സ്‌ക്വയറിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന പല്ലുവേദന വൃക്ഷം നേപ്പാളിന്റെ തലസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായി ഇപ്പോള്‍ മാറിയിട്ടുണ്ട്. വൈശാ ദേവ് ക്ഷേത്രത്തിലേത് ബംഗേമുദ Read More…

Sports

ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട നേപ്പാള്‍ താരത്തിന് എട്ടുവര്‍ഷം തടവുശിക്ഷ

ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട നേപ്പാള്‍ ക്രിക്കറ്റ്താരത്തിന് എട്ടുവര്‍ഷം തടവുശിക്ഷ. ബലാത്സംഗക്കേസില്‍ 2023 ഡിസംബറില്‍ ശിക്ഷിക്കപ്പെട്ട ക്രിക്കറ്റ് താരം സന്ദീപ് ലാമിച്ചനെ എട്ട് വര്‍ഷം തടവിന് അനെപാല്‍ കോടതി ശിക്ഷിച്ചു. 2022 ഓഗസ്റ്റില്‍ കാഠ്മണ്ഡുവിലെ ഒരു ഹോട്ടലില്‍ വച്ച് 17 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു എന്ന കേസിലാണ് കാഠ്മണ്ഡു ജില്ലാ കോടതി ലാമിച്ചനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ആരോപണങ്ങള്‍ക്കിടയിലും, ലാമിച്ചന്‍ ക്രിക്കറ്റ് കളിക്കുന്നത് തുടര്‍ന്നു, ജാമ്യത്തിലായിരിക്കുമ്പോള്‍ തന്റെ രാജ്യത്തിന് വേണ്ടി ടൂര്‍ണമെന്റുകളില്‍ പങ്കെടുത്തു. നവംബറില്‍ നടന്ന ടി20 ഏഷ്യന്‍ ഫൈനലില്‍ Read More…

Crime Sports

സ്പിന്നര്‍ ലാമിച്ചനെ സൂപ്പര്‍താരത്തില്‍ നിന്നും സൂപ്പര്‍ വില്ലനിലേക്ക് ; കാത്തിരിക്കുന്നത് 10 വര്‍ഷം തടവുശിക്ഷ വരെ

കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ നേപ്പാള്‍ സ്പിന്നര്‍ സന്ദീപ് ലാമിച്ചനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ താരത്തെ കാത്തിരിക്കുന്നത് പത്തു വര്‍ഷം വരെ കിട്ടാവുന്ന തടവുശിക്ഷ. 2024 ജനുവരി 10 ന് കേസില്‍ കാഠ്മണ്ഡുവിലെ കോടതി ശിക്ഷ വിധിക്കും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വരെ ഉള്‍പ്പെട്ടിട്ടുള്ള സന്ദീപ് ലാമിച്ചനെ നേപ്പാളിന്റെ ക്രിക്കറ്റ്മുഖമായിരുന്നു. നേപ്പാള്‍ ക്രിക്കറ്റിലെ സൂപ്പര്‍താരത്തില്‍ നിന്നുമാണ് ലാമിച്ചനെ സൂപ്പര്‍ വില്ലനിലേക്ക് വീണിരിക്കുന്നത്. പ്രമുഖ ട്വന്റി 20 ലീഗുകളില്‍ പങ്കെടുക്കുന്ന തന്റെ രാജ്യത്ത് നിന്നുള്ള ഏക കളിക്കാരനെന്ന നിലയില്‍ പ്രാധാന്യം Read More…