ജോർജ്ജിയ സന്ദർശനത്തിന് പോയ വിനോദയാത്ര സംഘത്തിന് അധികൃതരിൽ നിന്ന് അഭിമുഖീകരിക്കേണ്ടി വന്ന മനുഷ്യത്വരഹിതമായ പെരുമാറ്റം സമൂഹമാധ്യമത്തിൽ പങ്കുവെച്ച് യുവതി. അര്‍മേനിയയില്‍ നിന്ന് ജോര്‍ജിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ ഇന്ത്യാക്കാരോട് ജോര്‍ജ്ജിയന്‍ അധികാരികളുടെ മനുഷ്യത്വരഹിതമായ പെരുമാറ്റത്തെക്കുറിച്ചാണ് വിനോദസഞ്ചാരിയായ യുവതി പറയുന്നത്. ഭക്ഷണവും ടോയ്‌ലറ്റുമൊന്നും നല്‍കാതെ കൊടും തണുപ്പില്‍ അഞ്ചും ആറും മണിക്കൂര്‍ വഴിയരികില്‍ കന്നുകാലികളെ പോലെ ഇരുത്തിയെന്നാണ് ആക്ഷേപം. 56 പേര്‍ക്കാണ് ഈ ദുരനുഭവമെന്ന് സംഭവം ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ച ധ്രുവീ പട്ടേല്‍ പറഞ്ഞു. സാധുവായ ഇ-വിസയും രേഖകളും Read More…

