കോയമ്പത്തൂർ: കോയമ്പത്തൂർ കേന്ദ്രീകരിച്ച് 56 പവന്‍റെ സ്വർണകവർച്ച നടത്തിയ പ്രതികൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മജിദ്പുര സ്വദേശികളായ ആഷിഖ് (45), കല്ലു (60), ഇർഫാൻ (48) എന്നിവരെയാണ് ശനിയാഴ്ച കോയമ്പത്തൂർ പോലീസ് സാഹസികമായി പിടികൂടിയത്. കോയമ്പത്തൂരിലെ കാവുണ്ടപാളയത്തുള്ള തമിഴ്‌നാട് ഹൗസിങ് ബോർഡ് ക്വാർട്ടേഴ്‌സിലെ 13 വീടുകളിൽനിന്നായി 56 പവൻ സ്വർണവും മൂന്ന് കിലോ വെള്ളിയും മൂന്ന് ലക്ഷം രൂപയും കവർന്ന കേസിലെ പ്രതികളാണിവർ. കവുണ്ടംപാളയത്ത് വെള്ളിയാഴ്ചയാണ് ഹൗസിങ് ബോർഡ് ക്വാർട്ടേഴ്‌സിലെ എ ബ്ലോക്കിലെ മൂന്ന് വീടുകളിലും സി ബ്ലോക്കിലെ പത്ത് വീടുകളിലുമായി മോഷണം നടന്നത്. താമസക്കാരുടെ പരാതിയെ തുടർന്ന് വെള്ളിയാഴ്ച Read More…
Tag: Coimbatore
കുറ്റിക്കാട്ടിൽ വസ്ത്രമില്ലാതെ കോളജ് വിദ്യാർഥിനി, കൂട്ടബലാത്സംഗം; പ്രതികളെ വെടിവെച്ച് തമിഴ്നാട് പൊലീസ്
സുഹൃത്തിനൊപ്പം കാറിൽ സംസാരിച്ചിരിക്കുകയായിരുന്ന കോളജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ 3 പേരെ തമിഴ്നാട് പൊലീസ് വെടിവെച്ചിട്ടു. തവസി, കാർത്തിക്, കാളീശ്വരൻ എന്നിവരെയാണ് ഏറ്റുമുട്ടലിനു ശേഷം പൊലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂർ നഗരത്തിലാണ് ഒന്നാംവർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയെ മൂന്നംഗ സംഘം ഭീഷണിപ്പെടുത്തി, ആക്രമിച്ചു പീഡിപ്പിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ വെട്ടിപ്പരുക്കേൽപിക്കുകയും ചെയ്തു. ഞായറാഴ്ച രാത്രി 11 മണിയോടെ നടന്ന സംഭവം പുറത്തറിഞ്ഞതു തിങ്കളാഴ്ച പുലർച്ചെയാണ്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് സുഹൃത്തുക്കളായ മധുര സ്വദേശിനിയായ 20 വയസ്സുകാരിയും ഒണ്ടിപുതൂരിൽ Read More…
സുഹൃത്തിനെ അടിച്ചു വീഴ്ത്തി കൂടെയുണ്ടായിരുന്ന കോളജ് വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്തു
കോയമ്പത്തൂരില്‍ കോളജ് വിദ്യാര്‍ഥിനിയെ കൂട്ട കൂട്ടബലാത്സംഗം ചെയ്തു. മൂന്നുപേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇന്നലെ രാത്രി കോയമ്പത്തൂര്‍ വിമാനത്താവളത്തിന് പിറക് വശത്തുള്ള ഒഴിഞ്ഞ ഇടത്ത് വച്ചാണ് ക്രൂരത അരങ്ങേറിയത്. പെണ്‍കുട്ടി കാറില്‍ ആണ്‍ സുഹൃത്തിനൊപ്പം സംസാരിച്ചിരിക്കവെ മൂന്നംഗ സംഘം ഇവര്‍ക്കടുത്തേക്ക് വരികയും ആണ്‍ സുഹൃത്തിനെ ആക്രമിക്കുകയും ചെയ്തു. ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. സുഹൃത്ത് ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ പുലര്‍ച്ചെ നാലുമണിയോടെയാണ് പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി ചികില്‍സയിലാണ്. പ്രതികളെ പിടികൂന്നതിനായി Read More…
ഊണുമുറക്കവും ഒന്നിച്ച്; 30വര്‍ഷത്തെ സൗഹൃദത്തിലേയ്ക്ക് പ്രതീക്ഷിക്കതെ ഒരു സ്ത്രീ; കൂട്ടുകാരനെ കഴുത്തറുത്ത് കൊന്നതെന്തിന്?
കുഞ്ഞുന്നാളിലെ മുതല്‍ ഒരുമിച്ച് കളിച്ചു വളര്‍ന്നവര്‍. ഭക്ഷണവും കിടപ്പും ഒരുമിച്ച്. കോഴിക്കോട് സ്വദേശികളായ ജയരാജനേയും മഹേഷിനേയും കോയമ്പത്തൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് ഇവിടെ നാട്ടുകാര്‍. മഹേഷിനെ കഴുത്തറുത്ത് കൊന്നശേഷം ജയരാജ് തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് വിവരം. 30 വര്‍ഷത്തോളമായി സുഹൃത്തുക്കളായിരുന്ന ഇരുവരും കോയമ്പത്തൂരില്‍ ബേക്കറി നടത്തുകയായിരുന്നു. 51കാരനായ മഹേഷും 48കാരനായ ജയരാജനും അയല്‍വാസികളാണ് . കോയമ്പത്തൂരിലെ ബേക്കറിക്കച്ചവടം ലാഭകരമായതോടെ പലയിടത്തായി ഭൂമിയും കാറും ഇരുവരും വാങ്ങികൂട്ടി. ഇക്കഴിഞ്ഞ ദിവസമാണ് മഹേഷിനെ കൊലപ്പെടുത്തിയശേഷം ജയരാജന്‍ ജീവനൊടുക്കിയ വാര്‍ത്ത നാട്ടില്‍ അറിയുന്നത്. Read More…




