ബാലരാമപുരത്ത് രണ്ടര വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്താൻ കാരണം മാതാവ് ശ്രീതുവിന്റെയും സഹോദരൻ ഹരികുമാറിന്റെയും താൽപര്യങ്ങൾക്ക് കുട്ടി തടസ്സമായതിനാലെന്ന് പൊലീസ്. കേസില്‍ നിര്‍ണായകമായത് അമ്മ ശ്രീതുവിന്റേയും അമ്മാവന് ഹരികുമാറിന്റേയും വാട്സാപ് ചാറ്റുകള്‍. അമ്മ ശ്രീതുവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹരികുമാറിന് ശ്രീതുവിനോടുള്ള ബന്ധത്തിന് കുഞ്ഞ് തടസമായിരുന്നെന്ന് മൊഴിയില്‍ പറയുന്നു. ഇവരുടെ വാട്സാപ് ചാറ്റുകള്‍ മതിയായ തെളിവുകളാണ്. കുഞ്ഞിനെ കൊലപ്പെടുത്തിയതിനു മണിക്കൂറുകള്‍ക്കു മുന്‍പ് ഹരികുമാര്‍ ശ്രീതുവിനോട് മുറിയിലേക്ക് വരാനായി വാട്സാപ് സന്ദേശം അയച്ചിരുന്നു. ഇപ്പോള്‍ വരാന്‍ Read More…

