Myth and Reality

15 കിലോ സ്വര്‍ണ്ണവും 18,000 വജ്രങ്ങളും ; രാംലല്ലയ്ക്ക് അതിശയിപ്പിക്കുന്ന 14 ആഭരണങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അയോധ്യ രാമക്ഷേത്രത്തില്‍ 51 ഇഞ്ച് രാമലല്ല വിഗ്രഹത്തിന്റെ പ്രതിഷ്ഠ നടന്നതോടെ ‘പ്രാണ്‍ പ്രതിഷ്ഠ’ യുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പരക്കുകയാണ്. 15 കിലോഗ്രാം സ്വര്‍ണ്ണവും 18,000 വജ്രങ്ങളും മരതകങ്ങളും ഉള്‍പ്പെടെ 14 ആഭരണങ്ങള്‍ അടങ്ങുന്നതാണ് അതിശയിപ്പിക്കുന്ന അലങ്കാരങ്ങളാണ് വിഗ്രഹത്തിന് ചാര്‍ത്തിയത്. അദ്ധ്യാത്മ രാമായണം, ശ്രീമദ് വാല്‍മീകി രാമായണം, ശ്രീ രാമചരിതമാനസ്, ആളാവന്ദര്‍ സ്‌തോത്രം തുടങ്ങിയ ഗ്രന്ഥങ്ങളെ ആശ്രയിച്ചായിരുന്നു രാംലല്ലയുമായി ബന്ധപ്പെട്ട ആഭരണങ്ങള്‍ കരകൗശല വിദഗ്ധര്‍ തയ്യാറാക്കിയത്. ഈ ആദരണീയമായ ഗ്രന്ഥങ്ങളില്‍ വിവരിച്ചിരിക്കുന്ന രീതിയിലുള്ള Read More…

Oddly News

അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠ: 85കാരി 30 വര്‍ഷം നീണ്ട ‘മൗനവ്രതം’ അവസാനിപ്പിക്കുന്നു

അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രവും അതിന്റെ പ്രതിഷ്ഠാദിനവുമെല്ലാം വന്‍ വിവാദമുണ്ടാക്കുമ്പോള്‍ ശ്രീരാമന്റെ അചഞ്ചല ഭക്ത ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്ക്ക് ശേഷം തന്റെ 30 വര്‍ഷം നീണ്ട ‘മൗനവ്രതം’ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു. ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍ നിന്നുള്ള 85 വയസ്സുള്ള സ്ത്രീയാണ് മൂന്ന് പതിറ്റാണ്ട് നീണ്ട മൗനവ്രതം അവസാനിപ്പിക്കുന്നത്. 1990 കളുടെ തുടക്കത്തില്‍ അയോദ്ധ്യയില്‍ ബാബ്‌റി മസ്ജിദ് പൊളിച്ചതിനെത്തുടര്‍ന്ന് ഇവിടെ ശ്രീരാമക്ഷേത്രം നിര്‍മ്മിക്കാന്‍ വേണ്ടി നിശബ്ദയായ സ്ത്രീ ധന്‍ബാദിലെ കര്‍മ്മതന്ദ് ഗ്രാമത്തില്‍ താമസിക്കുന്ന സരസ്വതി ദേവിയാണ്. ശ്രീരാമനോടുള്ള തന്റെ Read More…

Oddly News

അയോധ്യയിലെ രാമക്ഷേത്രത്തില്‍ പൂജാരി; 20 തസ്തികകള്‍ക്കായി വന്നത് 3000 അപേക്ഷകള്‍

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മഹത്തായ തുറക്കലിനായി ഭക്തര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ പൂജാരിമാരുടെ തിരഞ്ഞെടുപ്പും നടക്കാനിരിക്കുന്നു. ക്ഷേത്രത്തിലേക്കുള്ള പൂജാരി സ്ഥാനത്തേക്ക് വന്നിരിക്കുന്നത് 3000 അപേക്ഷ. പൂജാരിമാരായുള്ള 20 തസ്തികകള്‍ക്ക് വേണ്ടി വന്നിരിക്കുന്നതാണ് 3000 അപേക്ഷകള്‍. ആറ് മാസത്തെ റെസിഡന്‍ഷ്യല്‍ പരിശീലനത്തിന് ശേഷം ഇവരെ രാമജന്മഭൂമി സമുച്ചയത്തിലെ വിവിധ തസ്തികകളില്‍ പൂജാരിമാരായി ഇവരെ നിയമിക്കും. ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് ഒഴിവുകള്‍ പരസ്യപ്പെടുത്തിയിരുന്നു. ഇതുവരെ 200 ഉദ്യോഗാര്‍ത്ഥികളെ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിട്ടുണ്ട്. മുഴുവന്‍ പ്രക്രിയയും ഏറ്റെടുക്കുന്നതിന് മൂന്നംഗ Read More…