സംസ്ഥാന ചലച്ചിത്ര ദാനചടങ്ങളില്‍ പെണ്‍ പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്ന അലന്‍സിയറിന്റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള ശില്പമാണ് തരേണ്ടതെന്നും അലന്‍സിയര്‍ പറഞ്ഞതിനെ തള്ളിക്കളഞ്ഞവരില്‍ മന്ത്രിമാരായ ആര്‍. ബിന്ദുവും വി. ശിവന്‍കുട്ടിയും വനീതാ കമ്മീഷന്‍ ചെയര്‍മാന്‍ പി. സതീദേവിയുമുള്‍പ്പെടുന്നു. ഇപ്പോഴിതാ അഭിനയത്രിയും ട്രാന്‍സ് ജെണ്ടര്‍ ആക്ടിവിസ്റ്റുമായ ശീതള്‍ ശ്യാമാണ് അലന്‍സിയറിന് എതിരെ പുതിയ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.
ശീതള്‍ ശ്യാമിന്റെ കുറിപ്പ്:
ആഭാസം സിനിമയിൽബാംഗ്ലൂർ വർക്ക് ചെയുമ്പോൾ ആണ് ഇയാൾ ഞാൻ ഇരിക്കെ ഒരു നടിയോടു മോശം വർത്താനം പറയുകയും ഞങ്ങൾ അയാളെ തിരുത്തി സംസാരിക്കാൻ താല്പര്യം ഇല്ല എന്നു പറഞ്ഞു എഴുന്നേറ്റു പോരുകയും ചെയ്തത് പിന്നെ മറ്റൊരു നടിയുടെ അടുത്ത് മോശം ആയി പെരുമാറാൻ നോക്കുകയും metoo ആരോപണം വരെ നേരിടുകയും ഉണ്ടായിരുന്നു അന്ന് ആ നടിക്കൊപ്പം ഞാൻ നിന്നു കൊണ്ടു പലയിടത്തും സംസാരിക്കാൻ ശ്രമിച്ചു പിന്നീട് അപ്പൻ സിനിമയിൽ വർക്ക് ചെയുമ്പോൾ എന്നെ ഇയാൾ കാണുകയും അപ്പോൾ അയാൾ ഒരു കമെന്റ് പറഞ്ഞു ഓ,… WCC ആളുകൾ ഉണ്ട് ശൂഷിച്ചു സംസാരിക്കണം എന്നൊക്കെ അതെ സെറ്റിൽ ഉള്ള പ്രായം ചെന്ന നടി കിടന്നു ഉറങ്ങുമ്പോൾ (ഇന്ന് അയാൾക്കൊപ്പം അവാർഡ് വാങ്ങിയ നടി )മൊബൈൽ ഫോൺ ഉപോയിഗിച്ചു അവരുടെ ഉറക്കം ഷൂട്ട് ചെയ്യാൻ ശ്രമിച്ചു ഞാനും കൂടെ ഉണ്ടായിരുന്ന ഹെയർ സ്റ്റൈൽ ചെയണ പെൺ കൂട്ടിയും കൂടി അവരെ ഉറക്കത്തിൽ നിന്നും വിളിച്ചു അവർ എഴുന്നേറ്റു അയാളോട് ആ വീഡിയോ ഡിലീറ്റ് ചെയണം എന്നു പറഞ്ഞു അപ്പോ അയാൾ ഇളിച്ചു തമാശ ചെയ്തത് ആണെന്നു പറഞ്ഞു അയാളെ കൊണ്ടു ഡിലീറ്റ് ചെയ്യിപ്പിച്ചു അയാൾ എന്തൊക്കയോ പറഞ്ഞു റൂമിൽ നിന്നു പോയി ടേക്ക് സമയം പോലും മദ്യ ലഹരി യിൽ ഉള്ള ഇയാൾ ഒരു ദിവസം അയാൾക് പരിജയം ഉള്ള ട്രാൻസ് വുമൺ വ്യക്തി യുടെ നമ്പർ എന്റെ അടുത്ത് ചോദിക്കാൻ മടിയായി മേക്കപ്പ് ആര്ടിസ്റ് ആയ ഒരു ആളുടെ അടുത്ത് പറഞ്ഞു വിട്ടു ഞാൻ മേക്കപ്പ് ആര്ടിസ്റ് നോട് ചോദിച്ചു അയാൾക്കു എന്നോട് നേരിട്ട് ചോയ്ച്ചു കൂടെ ഇതിനുപോലും നാണം ആയി നിൽക്കുന്ന ഒരാളോണോ അയാൾ അതോ അഭിനയിക്കാണോ അയാൾ ഓരേ സമയം ക്യാമറ ക്ക് മുൻപിൽ ജീവിതത്തിൽ അഭിനയിക്കുന്ന യഥാർത്ഥ കലാകാരൻ ആര്ടിസ്റ് ബേബി
അയാൾക്കു കൊടുകേണ്ടത് ആൺ പ്രതിമ അല്ല
തങ്കൻ ചേട്ടന്റെ…,,,,,
പറഞ്ഞാൽ കൂടിപ്പോകും,,മലരേ നിന്നെ കാണാതിരുന്നാൽ,,,