Featured Myth and Reality

സ്വർണം ഒഴുകുന്ന ഇന്ത്യൻ നദി! ആർക്കും അത് സൗജന്യമായി വീട്ടിലേക്ക് കൊണ്ടുപോകാം; കൗതുകമായി ‘സുബർണരേഖ’

ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ ലോഹങ്ങളിൽ ഒന്നാണ് സ്വർണം. വ്യാപാരം, ഖനനം, പുരാവസ്തുക്കൾ മുതലായവയിൽ സ്വർണം മുന്നിട്ടു നിൽക്കുന്നതുകൊണ്ട് തന്നെ പുരാതന കാലം മുതലേ സ്വർണ്ണം വിലപിടിപ്പുള്ള ലോഹമായി നിലകൊള്ളുന്നു. ഇന്നും സ്വർണ്ണ നിക്ഷേപം നല്ല പണം സമ്പാദിക്കാനുള്ള ഏറ്റവും നല്ല സ്രോതസ്സായി നിലകൊള്ളുന്നു. സർക്കാരിനെ സംബന്ധിച്ച് സ്വന്തമായി സ്വർണ്ണ ഖനനത്തിനുള്ള നിരവധി മാർഗങ്ങൾ നിലവിലുണ്ട്. എന്നാൽ ഏതൊരാൾക്കും പ്രകൃതിദത്ത സ്വർണ്ണം ലഭ്യമാകുന്ന ഒരു സ്ഥലം ഇന്ത്യയില്‍ ഉണ്ടെന്ന് ആർക്കെങ്കിലും അറിയാമോ? കേൾക്കുമ്പോൾ വിശ്വസിക്കാൻ അല്പം പ്രയാസം Read More…

Myth and Reality

22 വര്‍ഷം കോണ്‍വെന്റില്‍ കന്യാസ്ത്രീയായി ജീവിച്ച പുരുഷന്‍! ഒരു അവിശ്വസനീയമായ കഥ

പുരുഷനായി ജനിക്കുക, 22 വര്‍ഷം ആരും അറിയാതെ കന്യാസ്ത്രീയായി വിവിധ കോണ്‍വെന്റുകളില്‍ താമസിക്കുക ഒടുവില്‍ പുറത്താക്കപ്പെട്ട് ശിഷ്ടകാലം പുരുഷനായി തയ്യല്‍ജോലികള്‍ ചെയ്തു ജീവിക്കുക. പറഞ്ഞുവരുന്നത് ഒരു സിനിമാക്കഥയല്ല. അതിനെപ്പോലും വെല്ലുവിളിക്കാന്‍ കഴിയുന്ന തരത്തില്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നടന്ന ഒരു സംഭവകഥയെക്കുറിച്ചാണ്. പുരുഷനായി ജനിച്ച ജീവിതത്തിന്റെ 22 വര്‍ഷക്കാലം, ആരും സംശയിക്കാതെ രണ്ട് വ്യത്യസ്ത കോണ്‍വെന്റുകളില്‍ സിസ്റ്റര്‍ മാര്‍ഗരിറ്റ എന്ന നിലയില്‍ ജീവിച്ച ഫ്രാങ്ക് ടവാരെസാണ് നായകന്‍. ‘കന്യാസ്ത്രീ-മനുഷ്യന്‍’ എന്നാണ് ഈ അസാധാരണകഥ ഇപ്പോള്‍ മാധ്യമങ്ങളിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ഫ്രാങ്കിന്റെ Read More…

Myth and Reality

സൂര്യാസ്തമയത്തിനു ശേഷം ആരും തങ്ങാത്ത രാജസ്ഥാനിലെ കിരാഡുക്ഷേത്രം; ഇതാണ് കാരണം

രാജകൊട്ടാരങ്ങൾ, ആകർഷകമായ സംസ്കാരം, സമ്പന്നമായ പൈതൃകം എന്നിവയ്ക്ക് പേരുകേട്ട രാജസ്ഥാൻ, ഇന്ത്യയിലെ ഏറ്റവും നിഗൂഢമായ ചില സ്ഥലങ്ങളുടെയും വിശ്വാസങ്ങളുടെയും ആസ്ഥാനം കൂടിയാണ്. അത്തരത്തിലുള്ള ഒരു സ്ഥലമാണ് രാജസ്ഥാനിലെ ബാർമർ ജില്ലയിലെ കിരാഡു ക്ഷേത്രം. സങ്കീർണ്ണമായ കൊത്തുപണികളുള്ള ഈ ക്ഷേത്രം “രാജസ്ഥാനിലെ ഖജുരാഹോ” എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. എന്നാൽ സൂര്യസ്തമായത്തിന് ശേഷം അതിനെ വിജനവും ഭയാനകവുമാക്കുന്ന ഒരു പഴക്കമുള്ള ശാപവും ഈ ക്ഷേത്രത്തിനുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച കിരാഡു ക്ഷേത്രം, ശക്തനായ ഒരു മഹർഷിയുടെ ശാപം മൂലം ഉപേക്ഷിക്കപ്പെടാൻ കാരണമായി Read More…

Myth and Reality

പുരാതന ഈജിപ്തില്‍ ഹെലികോപ്റ്റര്‍ ഉണ്ടായിരുന്നോ? അബിഡോസിലെ ചുവര്‍ചിത്രങ്ങള്‍, ചുരുളഴിയാത്ത രഹസ്യം

പൗരാണിക ഈജിപ്തില്‍ നൈല്‍ നദീതീരത്ത് സ്ഥിതി ചെയ്തിരുന്ന ആബിഡോസ് നഗരം ചരിത്രഗവേഷകര്‍ക്ക് പ്രിയപ്പെട്ട സ്ഥലമാണ്. നൈലിന്റെ പടിഞ്ഞാറന്‍ തീരത്തിനു സമീപത്ത് അല്‍ ബല്യാന എന്ന സ്ഥലത്താണ് ആബിഡോസ് സ്ഥിതി ചെയ്യുന്നത്. ഓസിരസ് എന്ന ദേവതയുടെ ആരാധന ശക്തമായിരുന്ന നഗരമാണ് ആബിഡോസ്. പ്രാചീന ഈജിപ്തുക്കാരെ അപേക്ഷിച്ച് ഓസിരിസ് പാതാളത്തിന്റെ അധിപനാണ്.ഈജിപ്തിലെ ആദ്യത്തെ ഫറവോയെന്ന് കരുതിയിരുന്ന ഓസിരിസ് റാ ദേവന്റെ പുത്രനുമാണ്. ഈജിപ്തിലെ 19ാം സാമ്രാജ്യത്തിലെ പ്രശസ്ത ഫറവോയായിരുന്നു സെറ്റി ഒന്നാമന്‍ ആബിഡോസ് നഗരത്തില്‍ പ്രശസ്തമായ ദേവാലയം നിര്‍മിച്ചു. ഈ Read More…

Myth and Reality

കോവിഡും ട്രംപിന് നേരെയുള്ള വധശ്രമവും പ്രവചിച്ചു ; ഇന്ത്യന്‍ ജ്യോതിഷം കൊണ്ട് യു.കെ.കാരന്‍ ശ്രദ്ധനേടുന്നു…!

പ്രാചീന ഇന്ത്യയില്‍ വേരുകളുള്ള ഒരു പ്രവചനരീതിയായ ‘ജ്യോതിഷം’ ഉപയോഗിച്ച് പ്രശസ്തനായ ഒരു യുകെ മനഃശാസ്ത്രജ്ഞന്‍ പ്രധാന ആഗോള സംഭവങ്ങള്‍ പ്രവചിച്ച് ശ്രദ്ധനേടുന്നു. ക്രെയ്ഗ് ഹാമില്‍ട്ടണ്‍-പാര്‍ക്കര്‍ എന്ന മന:ശാസ്ത്രജ്ഞനാണ് ‘ന്യൂ നോസ്ട്രഡാമസ്’ അല്ലെങ്കില്‍ ‘പ്രവാചകന്‍’ എന്ന് അറിയപ്പെടുന്നത്. കോവിഡ് 19 മഹാമാരി, ട്രംപിന് നേരെ നടന്ന വധശ്രമം, അടുത്തിടെ നടന്ന വടക്കന്‍ കടലിലെ ചരക്ക് കപ്പലുകളുടെ കൂട്ടയിടി എന്നിവ പ്രവചിച്ച അദ്ദേഹം ശ്രദ്ധനേടി. വടക്കന്‍ കടലില്‍ ഒരു ചരക്ക് കപ്പല്‍ എണ്ണക്കപ്പലുമായി കൂട്ടിയിടിച്ച സംഭവത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ഞെട്ടിക്കുന്ന Read More…

Myth and Reality

3000 വര്‍ഷം മുന്‍പുള്ള യൂറോപ്യന്‍മാര്‍ ഇരുണ്ട നിറമുള്ളവരായിരുന്നു; പുതിയ പഠനം

3000 വര്‍ഷത്തിന് മുന്‍പത്തെ യൂറോപ്യന്‍മാര്‍ ഇന്നത്തെ യൂറോപ്യന്മാരില്‍ നിന്നും കാഴ്ചയിൽ വ്യത്യസ്‌തരായിരുന്നുവെന്നാണ് പുതിയ പഠനം. ഇവരുടെ നിറം ഇരുണ്ടതായിരുന്നു. നീലക്കണ്ണുകളും ഇവര്‍ക്കുണ്ടായിരുന്നു. ചരിത്രാതീത കാലത്ത് ബ്രിട്ടനില്‍ താമസിച്ചിരുന്ന ആദിമനിവാസികളില്‍ നിന്നും ലഭിച്ച പ്രശസ്തമായ അസ്തികൂടമാണ് ചെഡ്ഡാര്‍ മാന്‍. ഇയാള്‍ ഉള്‍പ്പെടെയുള്ളവര്‍ ഏതാണ്ട് 10000 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജീവിച്ചിരുന്നത്. ഈ ആദിമനിവാസികൾക്കാവട്ടെ ഇരുണ്ട നിറമായിരുന്നുവെന്ന് മുമ്പ് അറിയുന്ന കാര്യമാണ്. 3000 വര്‍ഷം പിന്നിട്ടതിന് ശേഷവും വലിയ മാറ്റങ്ങള്‍ രൂപത്തിലും നിറത്തിലും യൂറോപില്‍ സംഭവിച്ചിരുന്നില്ല. ആഫ്രിക്കയിൽ ഉത്ഭവിച്ച മനുഷ്യവംശം യൂറോപ്പ് Read More…

Myth and Reality

പാല്‍ ഉത്പന്നങ്ങളും മീനും ഒരുമിച്ച് കഴിച്ചാല്‍ വെള്ളപ്പാണ്ടിന് സാധ്യതയോ? വാസ്തവം ഇതാണ്

ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കരുത്, അത് വിരുദ്ധാഹാരമാണെന്ന് പറയാറുണ്ട്. അത്തരത്തിലുള്ള ആഹരങ്ങളുടെ പട്ടികയില്‍ പെടുന്നതാണ് പാലുല്‍പ്പന്നങ്ങളും മീനും. എന്നാല്‍ ഇതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ? മീനും പാലും ഒരുമിച്ചാണ് കഴിച്ചാല്‍ ചര്‍മരോഗമായ വെള്ളപ്പാണ്ട് വരും എന്നും പറയുന്നവരുണ്ട്. തെക്കന്‍ ഏഷ്യയിലും മധ്യ കിഴക്കുമാണ് ആയുര്‍വേദ പാരമ്പര്യം പറയുന്നതുപോലെ വിരുദ്ധാഹരങ്ങള്‍ ദോഷം ചെയ്യുമെന്നുള്ള വിശ്വാസം നിലനില്‍ക്കുന്നത്. ചില ഭക്ഷണങ്ങള്‍ ഒരുമിച്ചാണ് കഴിക്കുന്നതെങ്കില്‍ അത് ശരീരത്തിന്റെ സന്തുലനം നഷ്ട്ടപ്പെടുത്തുന്നുവെന്നും പറയപ്പെടുന്നു. ഉഷ്ണപ്രകൃതിയുള്ള മത്സ്യത്തിനോടൊപ്പം ശീതപ്രകൃതിയുള്ള പാലുല്‍പന്നങ്ങളും കഴിക്കുന്നതിലൂടെ വിഷാംശം ഉണ്ടാകാനും വെള്ളപ്പാണ്ട് Read More…

Myth and Reality

ബാങ്കിനുള്ളിലെ മണ്ണ് കൊണ്ടിട്ടാല്‍ വീട്ടില്‍ പണമുണ്ടാകുമോ? അന്ധ വിശ്വാസം ഓണ്‍ലൈനില്‍ വ്യാപാരം

ഏറ്റവും പ്രശസ്തിയുള്ളതും ആസ്തിയുള്ളതുമായ ബാങ്കിനുള്ളിലെ മണ്ണ് വീട്ടില്‍ കൊണ്ടിട്ടാല്‍ പണമുണ്ടാകുമോ? കഠിനാദ്ധ്വാനവും ആത്മാര്‍പ്പണവുമാണ് വിജയത്തിന്റെ ഫോര്‍മുല എന്നാണ് പൊതു തത്വമെങ്കിലും ജീവിതത്തില്‍ ധനവും സമ്പത്തുമുണ്ടാകാന്‍ അന്ധവിശ്വാസങ്ങളെ മുറുകെപിടിക്കുന്നവരെ ലക്ഷ്യമിട്ട് ചൈനയിലെ ഓണ്‍ലൈന്‍ ഷോപ്പുകള്‍ ‘ബാങ്ക് മണ്ണ്്’ എന്ന പേരില്‍ മണ്ണുവില്‍പ്പനയും നടത്തുന്നു. പണമുണ്ടാകാന്‍ ഏറ്റവും പ്രശസ്തവും ധനികവുമായ ബാങ്കിനുള്ളിലെ മണ്ണെന്ന പേരില്‍ ഒരു കൂടിനുള്ളില്‍ മണ്ണു നിറച്ച് വില്‍പ്പന നടത്തുന്നു. ഇത് പ്രധാന ചൈനീസ് ബാങ്കുകളില്‍ നിന്ന് കുഴിച്ചെടുത്തതാണെന്നും വാങ്ങുന്നവര്‍ക്ക് സമ്പത്തും ഭാഗ്യവും കൊണ്ടുവരുമെന്നുമാണ് പ്രചരണം. ‘ബാങ്ക് Read More…

Myth and Reality

വിമാനവും കപ്പലും അപ്രത്യക്ഷമാക്കുന്ന ബര്‍മുഡ ട്രയാംഗിള്‍ മിസ്റ്ററി എന്താണ്? ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞന്‍ പറയുന്നു

വിമാനങ്ങളും കപ്പലുകളും അപ്രത്യക്ഷമാകാന്‍ കാരണമായ ബര്‍മുഡ ട്രയാംഗിള്‍ മിസ്റ്ററി വളരെക്കാലമായി ആശങ്കാജനകമായ വിഷയമാണ്. ആളുകളെ കൗതുകപ്പെടുത്തുന്ന ബര്‍മുഡ ട്രയാംഗിളിന്റെ വിഷയം പലപ്പോഴും സെന്‍സേഷണലൈസ്ഡ് സിദ്ധാന്തങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. ഓസ്ട്രേലിയന്‍ ശാസ്ത്രജ്ഞന്‍ കാള്‍ ക്രൂസെല്‍നിക്കിയാണ് ബര്‍മുഡയുമായി ബന്ധപ്പെട്ട അവസാന സിദ്ധാന്തം അവതരിപ്പിച്ചത്. ഫ്‌ലോറിഡയുടെ തെക്കുകിഴക്കന്‍ അറ്റത്ത് നിന്ന് ഏകദേശം 500,000 ചതുരശ്ര മൈല്‍ സമുദ്രത്തിന്റെ വിസ്തൃതിയുള്ള ഡെവിള്‍സ് ട്രയാംഗിള്‍ എന്ന് കൂടി വിളിക്കപ്പെടുന്ന ബര്‍മുഡ ട്രയാംഗിള്‍ 1945 ഡിസംബറില്‍ അഞ്ച് യുഎസ് നേവി ബോംബര്‍ വിമാനങ്ങളുടെ സ്‌ക്വാഡ്രണ്‍ ഫ്‌ലൈറ്റ് 19 Read More…