ബാഗ്പത് (യുപി): ബാഗ്പത് ജില്ലയിലെ ദോഘാട്ട് പ്രദേശത്ത് പള്ളി ഇമാമിന്റെ ഭാര്യയെയും രണ്ട് പെൺകുട്ടികളെയും കൊലപ്പെടുത്തിയ കേസിൽ അദ്ദേഹത്തിന്റെ രണ്ട് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു . ഇബ്രാഹിം നിരന്തരം ശകാരിക്കുന്നതും അടിക്കുന്നതുമാണ് തങ്ങളെ കൃത്യത്തിലേക്ക് നയിച്ചതെന്നാണ് ഇവരുടെ മൊഴി. ശനിയാഴ്ച ആൺകുട്ടികൾ പുരോഹിതന്റെ ഭാര്യയെയും രണ്ട് പെൺമക്കളെയും ചുറ്റിക കൊണ്ട് ആക്രമിക്കുകയും, കത്തികൊണ്ട് കുത്തുകയും ചെയ്തുവെന്ന് പറഞ്ഞു. പള്ളിയിൽ ദൈനംദിന പാഠങ്ങൾക്കായി എത്തിയ ചില കുട്ടികൾ ഇബ്രാഹിമിന്റെ ഭാര്യ ഇസ്രാന (30), പെൺമക്കളായ സോഫിയ (5), Read More…

