Crime

വേദനയുടെ വാര്‍ദ്ധക്യം: 40 വര്‍ഷത്തിനിടയില്‍ പ്രേമലതയ്ക്ക് 14 ശസ്ത്രക്രിയകള്‍; പ്രതീക്ഷ ദത്തുപുത്രന്‍

ന്യൂഡല്‍ഹി: 1984 മെയ് മാസത്തിലെ ഒരു ദിവസമായിരുന്നു. ഡല്‍ഹിയിലെ കടുത്ത ചൂടില്‍ 19 കാരിയായ പ്രേമലത അന്ന് രാത്രിയില്‍ പുറത്തായിരുന്നു കിടന്നുറങ്ങിയത്. വേനല്‍ച്ചൂടില്‍ നിന്ന് ആശ്വാസം തേടി, മാള്‍ റോഡിനടുത്തുള്ള പിതാവിന്റെ വസതിയില്‍ വെളിയില്‍ ഉറങ്ങി. എന്നാല്‍ ആ രാത്രി അവളുടെ ജീവിതത്തെ ശാശ്വതമായി മാറ്റുമെന്ന് പ്രേമലത അറിഞ്ഞിരുന്നില്ല. അസഹനീയമായ വേദന അനുഭവപ്പെട്ട് ഞെട്ടി ഉണര്‍ന്നപ്പോഴായിരുന്നു അവളുടെ മുഖത്തും കഴുത്തിലും നെഞ്ചിലും ആസിഡാണ് ഒഴുകിയിറങ്ങുന്നതെന്ന് അറിഞ്ഞത്. 1984 ഫെബ്രുവരിയില്‍, ആക്രമണത്തിന് മാസങ്ങള്‍ക്ക് മുമ്പ്, സമകാലികരായ മിക്ക കൗമാരക്കാരും Read More…