Oddly News

2930 വജ്രങ്ങള്‍, അതിനൊപ്പം ബര്‍മീസ് മാണിക്യങ്ങളും; ദുരൂഹതയില്‍ മറഞ്ഞ പാട്യാല നെക്ലേസ്

ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ വജ്രം ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഖനനം ചെയ്തെടുത്തത് 1888ലായിരുന്നു. ഈ രത്നത്തിന് പേര് നല്‍കിയിരിക്കുന്നതാവട്ടെ ഡി ബീര്‍സ് വജ്രം എന്നാണ്. പട്യാല മഹാരാജാവായിരുന്ന ഭൂപീന്ദർ സിങ് വളരെ ധനികനായിരുന്നു. പാരിസിലെ മേളയിലെ പ്രദര്‍ശനത്തില്‍ വച്ച് ഡിബീര്‍സ് വജ്രം ഭുപീന്ദര്‍ സിങ് വില കൊടുത്തുവാങ്ങി സ്വന്തമാക്കി. പിന്നാലെ നെക്ലേസ് നിര്‍മിക്കാനായി അദ്ദേഹം ആഭരനിര്‍മാതാക്കളായ കാര്‍ട്ടിയറെ ചുമതലപ്പെടുത്തി. അഞ്ച് നിരകളായി പ്ലാറ്റിനം ചെയിനുകള്‍ അതില്‍ 2930 വജ്രങ്ങള്‍. അതിനൊപ്പം ചില ബര്‍മീസ് മാണിക്യങ്ങളും. ഇന്നത്തെ കാലത്ത് Read More…