ലോകത്തെ അടിമുടി വിറപ്പിച്ച, നിരവധി മനുഷ്യരെ അതിദാരുണം കൊന്നൊടുക്കുകയും ചെയ്‌ത അഡോള്‍ഫ് ഹിറ്റ്‌ലറെന്ന അതിക്രൂരനായ ഏകാധിപതിയേപ്പറ്റി പല കഥകളും പ്രചരിക്കുന്നുണ്ട്. വളരെ ചെറിയ ജനനേന്ദ്രിയത്തിനും ഒറ്റ വൃഷ്‌ണത്തിനും ഉടമയായിരുന്നു ഹിറ്റ്‌ലര്‍ എന്നതായിരുന്നു ഒരു കേട്ടുകേള്‍വി. നിരവധി ജൂതന്മാരെ കൊന്നൊടുക്കിയ ഹിറ്റ്‌ലറിനുള്ളത് ജൂത പാരമ്പര്യമുണ്ടെന്നതായിരുന്നു മറ്റൊരു കഥ. ഈ കഥകള്‍ക്കെല്ലാം വ്യക്തതയുണ്ടാക്കിയിരിക്കുകയാണ് അടുത്തിടെ നടന്ന ഡിഎന്‍എ പഠനം. ഹിറ്റ്‌ലർ സ്വയം വെടിവെച്ച സോഫയിൽ നിന്ന് എടുത്ത തുണിയിൽ നിന്നുള്ള രക്തസാമ്പിൾ ഗവേഷകർക്ക് ലഭിച്ചതിനെ തുടർന്നാണ് ഈ പരിശോധനകൾ സാധ്യമായത്. Read More…

