ഉത്തർപ്രദേശിലെ ഗാസിയാബാദിൽ 16 വയസ്സിൽ താഴെയുള്ള മൂന്ന് സഹോദരിമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അമിതമായി കൊറിയൻ വിനോദ പരിപാടികൾ കാണുന്നു എന്നാരോപിച്ച് പിതാവ് ചേതൻ കുമാർ പെൺകുട്ടികളുടെ മൊബൈൽ ഫോണുകൾ പിടിച്ചുവാങ്ങി വിറ്റതാണ് സംഭവങ്ങളുടെ തുടക്കം. വൈദ്യുതി ബില്ല് അടയ്ക്കാനാണ് ഫോൺ വിറ്റതെന്ന് പിതാവ് പറയുന്നു. സ്റ്റോക്ക് ബ്രോക്കറായ ചേതൻ കുമാറിന് 2 കോടി രൂപയുടെ കടബാധ്യതയുണ്ടായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് ഇയാൾ കുടുംബം പുലർത്തിയിരുന്നത്. അന്ന് രാത്രി സംഭവിച്ചത് കൊറിയൻ സിനിമകളുടെയും പാട്ടുകളുടെയും Read More…

