ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ കൗമാരക്കാരായ മൂന്ന് സഹോദരിമാര്‍ ഫ്‌ളാറ്റിന്റെ ഒന്‍പതാം നിലയില്‍നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തില്‍ അടിമുടി ദുരൂഹത. മൊബൈല്‍ ഫോണ്‍ ഗെയിമിന് അടിമകളായ കുട്ടികള്‍, ഫോണ്‍ വാങ്ങിവച്ചതിനേത്തുടര്‍ന്ന് ജീവനൊടുക്കുകയായിരുന്നെന്നാണ് പിതാവിന്റെ മൊഴി. എന്നാല്‍, ഇയാള്‍ മൂന്ന് വിവാഹം കഴിച്ചിരുന്നതായും 2018-ല്‍ ഭാര്യാസഹോദരി സമാനമായ രീതിയില്‍ ബാല്‍ക്കണിയില്‍നിന്ന് വീണ് മരിച്ചതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. മൂന്ന് ഭാര്യമാരിലായി ജനിച്ച അഞ്ച് മക്കളും ഫ്‌ളാറ്റില്‍ ഒരേ മുറിയിലാണ് കഴിഞ്ഞിരുന്നത്.കഴിഞ്ഞ അഞ്ചിനാണ് സഹോദരിമാരായ നിഷിക (16), പ്രാചി (14), പാഖി Read More…
Tag: Ghaziabad case
ചേതന്റെ മൂന്ന് ഭാര്യമാരും സഹോദരികള്‍, 3 പെൺകുട്ടികൾ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ 16 വയസ്സിൽ താഴെയുള്ള മൂന്ന് സഹോദരിമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അമിതമായി കൊറിയൻ വിനോദ പരിപാടികൾ കാണുന്നു എന്നാരോപിച്ച് പിതാവ് ചേതൻ കുമാർ പെൺകുട്ടികളുടെ മൊബൈൽ ഫോണുകൾ പിടിച്ചുവാങ്ങി വിറ്റതാണ് സംഭവങ്ങളുടെ തുടക്കം. വൈദ്യുതി ബില്ല് അടയ്ക്കാനാണ് ഫോൺ വിറ്റതെന്ന് പിതാവ് പറയുന്നു. സ്റ്റോക്ക് ബ്രോക്കറായ ചേതൻ കുമാറിന് 2 കോടി രൂപയുടെ കടബാധ്യതയുണ്ടായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് ഇയാൾ കുടുംബം പുലർത്തിയിരുന്നത്. അന്ന് രാത്രി സംഭവിച്ചത് കൊറിയൻ സിനിമകളുടെയും പാട്ടുകളുടെയും Read More…
അമ്മയ്ക്ക് സ്നേഹചുംബനം, അച്ഛനോട് ‘ഐ ലവ് യൂ’; ജീവനൊടുക്കും മുന്‍പ് സഹോദരിമാര്‍
ഗാസിയാബാദിലെ ഫ്ലാറ്റ് സമുച്ചയത്തിന്റെ ഒൻപതാം നിലയിൽ നിന്ന് മൂന്ന് സഹോദരിമാർ വീണു മരിച്ച സംഭവം അങ്ങേയറ്റം വേദനാജനകവും ദുരൂഹതകൾ നിറഞ്ഞതുമാണ്. മരണത്തിന് തൊട്ടുമുമ്പുള്ള രാത്രിയിൽ അമ്മയ്ക്ക് സ്നേഹചുംബനങ്ങളും അച്ഛനോട് ‘ഐ ലവ് യൂ’ സന്ദേശവും നൽകി പിരിഞ്ഞ നിഷികയും സഹോദരിമാരും പിറ്റേന്ന് ജീവനറ്റ നിലയിൽ കാണപ്പെടുമെന്ന് ആ കുടുംബം സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. രാത്രിയിൽ ശാന്തരായിരുന്ന കുട്ടികൾ ഒൻപതാം നിലയിൽ നിന്ന് താഴേക്ക് വീണ ശബ്ദം കേട്ടാണ് മാതാപിതാക്കൾ ഉണരുന്നത്. ഓൺലൈൻ ടാസ്ക് ഗെയിമുകൾക്ക് അടിമപ്പെട്ടതാണ് ഈ Read More…


