ഒന്‍പതു വയസ്സുള്ളപ്പോള്‍ തന്റെ അച്ഛനെ വെടിവച്ചു കൊലപ്പെടുത്തി രക്ഷപ്പെട്ട കൊലയാളിയെ പിടികൂടാനായി കഷ്ടപ്പെട്ട് വിദ്യാഭ്യാസം നേടി പോലീസ് ഓഫീസറായി 25 വർഷങ്ങൾക്ക് ശേഷം അയാളെ അഴിക്കുള്ളിലാക്കിയ ഒരു പെണ്‍പുലിയുടെ കഥയാണിത്. 1999 ഫെബ്രുവരി 16-ന്, ബ്രസീലിയൻ നഗരമായ ബോവ വിസ്റ്റയിലെ ഒരു ബാറിൽ നടന്ന കടം വാങ്ങിയ 29 ഡോളറിനെക്കുറിച്ചുള്ള തര്‍ക്കിനൊടുവിലാണ് ഗിവാൾഡോ ജോസ് വിസെന്റ് ഡി ഡ്യൂസ് എന്നയാള്‍ വെടിയേറ്റ് മരിച്ചത്. റൈമുണ്ടോ ആൽവ്സ് ഗോമസ് എന്നയാളാണ് പോയിൻ്റ്-ബ്ലാങ്ക് റേഞ്ചിൽ അഞ്ച് കുട്ടികളുടെ പിതാവായ ഗിവാൾഡോയെ Read More…