Good News

മകള്‍ പോലീസ് ഓഫീസറായി, പിതാവിന്റ കൊലയാളിയെ കുടുക്കാൻ, 25വർഷങ്ങൾക്ക് ശേഷം പ്രതി പിടിയില്‍

ഒന്‍പതു വയസ്സുള്ളപ്പോള്‍ തന്റെ അച്ഛനെ വെടിവച്ചു കൊലപ്പെടുത്തി രക്ഷപ്പെട്ട കൊലയാളിയെ പിടികൂടാനായി കഷ്ടപ്പെട്ട് വിദ്യാഭ്യാസം നേടി പോലീസ് ഓഫീസറായി 25 വർഷങ്ങൾക്ക് ശേഷം അയാളെ അഴിക്കുള്ളിലാക്കിയ ഒരു പെണ്‍പുലിയുടെ കഥയാണിത്. 1999 ഫെബ്രുവരി 16-ന്, ബ്രസീലിയൻ നഗരമായ ബോവ വിസ്റ്റയിലെ ഒരു ബാറിൽ നടന്ന കടം വാങ്ങിയ 29 ഡോളറിനെക്കുറിച്ചുള്ള തര്‍ക്കിനൊടുവിലാണ് ഗിവാൾഡോ ജോസ് വിസെന്റ് ഡി ഡ്യൂസ് എന്നയാള്‍ വെടിയേറ്റ് മരിച്ചത്. റൈമുണ്ടോ ആൽവ്സ് ഗോമസ് എന്നയാളാണ് പോയിൻ്റ്-ബ്ലാങ്ക് റേഞ്ചിൽ അഞ്ച് കുട്ടികളുടെ പിതാവായ ഗിവാൾഡോയെ Read More…